04/11/2011

അഫ്ഗാന്‍: അമേരിക്ക തോറ്റതോ താലിബാന്‍ ജയിച്ചതോ?

 അഫ്ഗാന്‍: അമേരിക്ക തോറ്റതോ താലിബാന്‍ ജയിച്ചതോ?
അഫ്ഗാനിസ്ഥാനിലെ ശരീഅ കോളേജില്‍ പഠിക്കുന്ന മത വിദ്യാര്‍ത്ഥികള്‍ സൃഷ്ടിച്ചതും ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ പവറായ അമേരിക്ക ഒരു കാലത്തു പാലൂട്ടി വളര്‍ത്തിയ ഉസാമയുടെ തന്നെ സഹായത്താല്‍ വളര്‍ന്നു വന്നതും, ഇന്നു ലോകം ഉത്ഘണ്ടയോടെ നോക്കിക്കൊണ്ടിരിക്കുന്നതുമായ സംഘടനയാണ് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ വന്‍ സ്വാധീനം ചെലുത്താനും ശരീഅത്ത് നിയമമനുസരിച്ചു സുന്ദരമായ ഇസ്‌ലാമിക ഭരണം നടത്താനും താലിബാനി കഴിഞ്ഞിരുന്നു.
വര്‍ഷങ്ങളോളം അഫ്ഗാനില്‍ നരനായാട്ട് നടത്തിയ സോവിയറ്റ റഷ്യയെ കെട്ടു കെട്ടിച്ചു കൊണ്ടു നജീബുല്‍ സര്‍ക്കാരിനെ പുറത്താക്കി 1992 ഏപ്രില്‍ 18നു കാബൂള്‍ പിടിച്ചടക്കപ്പെടികയും ബര്‍ഹാനുദ്ധീന്‍ റബ്ബാനിയുടെ നേതൃത്വത്തിലുല്‍ ഇസ്‌ലാമിക ഭിണകൂടം നിലവില്‍ വരികയും ചെയ്തു. എന്നാല്‍ പിന്നീട് അഫ്ഗാനില്‍ വ്യത്യസ്ഥ ഇസ്‌ലാമിക സംഘടനകള്‍ തമ്മില്‍ ആഭ്യന്തര യുദ്ധങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി. ഹിസ്ബ്ഇസ്‌ലാമി എന്ന സംഘടനയുടെ നേതാവ് ഐക്മത്യാറായിരുന്നു റബ്ബാനിയുടെ പ്രധാന എതിരാളി. ഈ അവസ്ഥയിലാണ് 1995ന് പാക്കിസ്ഥാന്റെ രഹസ്യ പിന്തുണയോടു കൂടി 'താലിബാന്‍'(ഇസ്‌ലാമിന്റെ വിദ്യാര്‍ത്ഥികള്‍) എന്ന സായുധ മത മൗലിക വിഭാഗം രൂപപ്പെടുന്നത്. സൗദി അറേബ്യയിലെ കോടീശ്വരനും മുന്‍പ് അമേരിക്കയുടെ വലം കൈയുമായിരുന്ന ഉസാമ ബിന്‍ ലാദന്റെ സര്‍ئ സഹായങ്ങളും താലിബാനുണ്ടായിരുന്നു. എന്നാല്‍ സൗദി അറേബ്യയും പാക്കിസ്ഥാനും മാത്രമേ താലിബാനെ പിന്തുണച്ചുല്‍ു. താലിബാന്റെ ഉദ്ഭവത്തോടെ ഐക്മത്യാറും ബര്‍ഹാനുദ്ധീന്‍ റബ്ബാനിയും ഒന്നാവികയും 1996ന് ഐക്മത്യാര്‍ അഫ്ഗാനിസ്ഥാന്റെ പ്രധാനമന്ത്രിയാവിതയും ചെയ്തു.
താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ പോരാട്ടമാരംഭിക്കുകയും ഓരോ പ്രദേശങ്ങള്‍ ഓരോന്നായി ക؟ിലാക്കുകയും അവസാനം ശക്തമായ ആക്രമണത്തിലൂടെ കാബൂള്‍ പിടിച്ചടക്കുകയും അഫ്ഗാന്റെ ഭരണം ക؟ിലാക്കുകയും ചെയ്തു.ശരീഅത്തിലധിഷ്ഠിതമായ ഭരണവും നീതിന്യായവും താലിബാന്‍ അഫ്ഗാനില്‍ കൊണ്ടു വന്നു. സ്ത്രീകള്‍ക്ക ഇةാമിക വേഷം നിര്‍ബشമാക്കി. യൂറോപ്യന്‍മാര്‍ കൊണ്ടു വന്ന സാംസ്‌കാരിക രീതിയെ ശക്തമായി എതിര്‍ത്തു. രാജ്യത്തിന്റെ വടക്ക ഭാഗം മാത്രമേ താലിബാന്റെ കൈയിലില്‍ാതിരുന്നത്. എന്നാല്‍ ഈ ഭരണത്തെ അംഗീകരിച്ചത് പാക്കിസ്ഥാനും സൗദി അറേബ്യയും മാത്രമായിരുന്നു.
പിന്നീടങ്ങോട്ട് അഫ്ഗാനിന്റെ സാമൂഹിക സമവാക്യങ്ങള്‍ മാറിമറിയുകയായിരുന്നു. പാفാത്യര്‍ക്കെതിരെയുല്‍ വികാരം താലിബാന്‍ ഇറക്കി വിട്ടു. 1998 ല്‍ നയ് റോബിലെയും ഡാര്‍ എഡ്‌സലാമിലെയും അമേരിക്കന്‍ എംബസികളില്‍ ഭീകരാക്രമണങ്ങള്‍ നടന്നു. ഈ സന്ദര്‍ഭത്തില്‍ അമേരിക്ക താലിബാനെതിരെ തിരിയുകയും തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് 2001 സെപ്തംപര്‍ 11 ന് അമേരിക്കയും പ്രധാന ഭരണ സിരാകേന്ദ്രങ്ങളിലൊന്നായ വേള്‍ഡ് ട്രേഡ് സെന്റര്‍ സമുച്ചയം(ലോക വ്യാപാര കേന്ദ്രം) തകര്‍ക്കപ്പെട്ടു. അമേരിക്കയുടെ അഭിമാനത്തില്‍ ക്ഷതമേല്‍പ്പിച്ച സംഭവത്തിന്റെ ഉത്തരവാദിയായി ഉസാമ ബിന്‍ ലാദനെ സംരക്ഷിക്കുന്നു വെന്നാരോപിച്ച് അമേരിക്ക താലിബാനെ യുദ്ധം പ്രഖ്യാപിക്കുകയും അഫ്ഗാനിലേക്ക കടക്കാന്‍ ആരംഭിച്ചു. 30 സംസ്ഥാനങ്ങളുല്‍അഫ്ഗാന്റെ വടക്കു ഭാഗത്ത് താലിബാനെതിരെ പോരാടിക്കെണ്ടിരുന്ന അഹ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിലുല്‍ വടക്കന്‍ സഖ്യത്തിന്റെ സഹായത്തോടെ 2001 ഒക്‌ടോബര്‍ ഏഴിന് കാട്ടലന്‍മാരായ അമേരക്കയും സഖ്യരാഷ്ട്രമായ ബ്രിട്ടന്റെയും സൈന്യങ്ങള്‍ അഫ്ഗാനില്‍ രംഗപ്രവേശനം നടത്തുകയും തുടര്‍ന്ന് അതിഭയാനകമായ കൂട്ടക്കൊലകളും പീഢനങ്ങളും അഫ്ഗാനില്‍ നിരന്തരം അരങ്ങേറി. അന്യ നാടുകളില്‍ കടന്ന് കയറി രാജാക്കന്മാരെയും പടത്തലവന്മാരെയും പിടികൂടി ചങ്ങലയില്‍ ബشിച്ചു റോമിലെ കൊളോസിയത്തില്‍ പ്രദര്‍ശന വസ്തുവാക്കി പട്ടിണി കിടക്കുന്ന സിംഹങ്ങള്‍ക്കും പുലികള്‍ക്കും എറിഞ്ഞു കൊടുക്കുന്ന പഴയ റോം ചക്രവര്‍ത്തിമാരുടെ രക്തം സിരകളില്‍ ഒഴുരകുന്നവരാണ് അമേരിക്കന്‍ സൈനികര്‍. ഇങ്ങനെയുല്‍ അമേരിക്കയുടെ നരനായാട്ട് തന്നെയായിരുന്നു അഫ്ഗാനില്‍ അരങ്ങേറിയത്. അവസാവനം നവംമ്പര്‍ അവസാനത്തോടെ താലിബാന്‍ ഭരണം നിലം പതിച്ചു.
2001 ഡിസംബര്‍ 22 ന് ബോണില്‍ നടന്ന അഫ്ഗാന്‍ നേതാക്കളുടെ യോഗത്തില്‍ ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ ഇടക്കാല ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നെങ്കിലും താലിബാന്‍ പോരാട്ടം അവസാനിപ്പിച്ചിരുന്നില്‍. പിന്നീടങ്ങോട്ട് പോരാട്ടങ്ങളുടെ നാളുകളായിരുന്നു. താലിബാനെ തകര്‍ക്കുക എന്നതിലുപരി ഇةാമിനെ ഉന്മൂലനം ചെ؟ുക എന്ന കുബുദ്ധിയാണ് അവരിലുദിച്ചത്. പ്രചരിപ്പിച്ചു. ഈ ഒരു ലക്ഷ്യത്തനായി കോടിക്കണക്കിന്ന് ഡോളറുകളാണ് അഫ്ഗാന്‍ അധിനിവേശത്തിന്ന് വേണ്ടി അമേരിക്കന്‍ ഖജനാവില്‍ നീക്കി വെച്ചത്. 
അമേരിക്കന്‍ സൈന്യത്തിന്റെ ലോങ് റോഞ്ചുകളും ആളില്‍ാ വീമാനങ്ങളും അഫ്ഗാനിലെ സിവിലിയന്മാരെ നിരന്തരം കൊന്നൊടുക്കിയെങ്കിലും താലിബാന്റെ വീര്യം വര്‍ദ്ധിക്കുകയല്‍ാതെ കുറഞ്ഞിട്ടില്‍. താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ക്കെന്നു പറഞ്ഞ് അഫ്ഗാന്‍ ഗ്രാമങ്ങളില്‍ നരനായാട്ട് നടത്തിയിട്ടും താലിബാനെ ഒറ്റു കൊടുക്കാന്‍ ആരും തയാറായിരുന്നില്‍. അഫ്ഗാനില്‍ മനുഷ്യരെന്നു പറയുന്നത് വെല്‍ത്തൊലിയുല്‍വരെ കുറിച്ച് മാത്രമാണെന്നും അവരുടെ ജീവനു മാത്രമേ വിലയുല്‍ു വെന്നും മനുഷ്യാവകാശം എന്നു പറയുന്നത് വെള്ളക്കാരനു മാത്രം ബാധകമായ കാര്യങ്ങളാണെന്നും ഉറച്ചു വിശ്വസിക്കുന്ന അഫ്ഗാന്‍ ജനങ്ങളെ വെറുതെ വിട്ടില്‍. മരണം വരെ അഫ്ഗാന്‍ മലയിടുക്കകളില്‍ 

No comments:

Next previous home

Search This Blog