08/04/2013

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........
                                                                                               സിദ്ധീഖ് കെ.കെ പൂവ്വാട്ടുപറമ്പ്

കണ്ണുപൊട്ടിയ കാമത്തിന്റെ ക്രൂരതപരത്തുന്ന കണ്ണീര്‍ പരമ്പരകളിലൂടെ മനസ്സാക്ഷി മരവിപ്പിച്ചുകൊണ്ടിരുന്ന വിചിത്രധ്യായങ്ങളുടെ തുടര്‍ച്ചയായിരുന്നു ‘ഓടുന്ന ബസിലെ മാനഭംഗം’. സംഗീത താളാത്മതകള്‍ ഒട്ടും കളയാതെ സര്‍വ്വകക്ഷിതര മാധ്യമങ്ങളും അവതരിപ്പിച്ച ടൈറ്റില്‍ ആദ്യകേള്‍വിയില്‍ അതോര്‍ത്ത് പിടക്കാത്ത ഹൃദയമുണ്ടാകില്ല. ലജ്ജിക്കാത്ത മനുഷ്യനും. മനസ്സാക്ഷി തുളച്ചുകയറുന്ന മൃഗീയമര്‍ദ്ദനത്തിന്റെ മുറവിളി. അചിന്തനീയമായ നേട്ടങ്ങളിലേക്ക് മനുഷ്യബുദ്ധി തുളച്ചുകയറുന്നതും അതിനേക്കാള്‍ വേഗതയില്‍ അവന്‍ മനുഷ്യത്തത്തില്‍ നിന്ന് മൃഗീയതയിലേക്ക് കൂപ്പുകുത്തുന്നതുമാണ് ഉത്തരാധുനികതയുടെ ഇന്നത്തെ ഒരു പുറം.
ഓടുന്ന ബസിലെ മാനഭംഗം ഹേയ്... എന്തൊക്കെയാണിത്? ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന് പറഞ്ഞത് ഇതൊക്കെയാകുമല്ലേ....? ആറാം നൂറ്റാണ്ടിനെ ചരിത്രകാരന്മാര്‍ ഇരുണ്ടയുഗം (ഡാര്‍ക് എയ്ജ്) എന്ന് വിളിച്ചു. അവരെയോര്‍ത്ത് ഊറിച്ചിരിച്ചു. സഹതപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഉത്തരാധുനിക യുഗം എന്ന് നമ്മള്‍ വിളിക്കുന്നു. ഇരുണ്ട നൂറ്റാണ്ടുകാരെ വെല്ലും വിധം അവരെ ഏറെ പിന്നിലാക്കി നിര്‍ലജ്ജം നമ്മള്‍ കുതിക്കുന്നു. ചരിത്ര രചനക്കിടയില്‍ അവരുടെ രചനകളെ ഏറെ ആക്ഷേപിച്ച നമ്മള്‍ അത് നമ്മില്‍ നിന്നാവുമ്പോള്‍ തത്വങ്ങളും സ്വതന്ത്ര സംജ്ഞകളും നിരത്തി ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. മാറ്റമായി ഒന്നു മാത്രം. അവരുടെ യുദ്ധങ്ങള്‍ ഗോത്ര മഹിമക്കും അഭിമാനത്തിനും വേണ്ടിയായിരുന്നെങ്കില്‍ ഇന്ന് അത് പണത്തിനായി മാറിയിരിക്കുന്നു.
വിവിധ പേരുകളില്‍ ജനങ്ങളെ പറ്റിച്ച് ധാരാളം വിവാഹം കഴിച്ച് തന്ത്രപരമായി അവരുടെയൊക്കെ വൃക്ക വില്‍ക്കല്‍ തൊഴിലാക്കിയ ഇബ്‌നുവിനെകുറിച്ചുള്ള ഈ അടുത്തായിരുന്നു. ലോക പോലീസിന്റെ കണ്ണ് നനയിച്ച കാട്ടാള വെടിവെപ്പും കുട്ടികള്‍ക്ക് നേരെയുള്ള ദേഹോപദ്രവങ്ങളും എന്തിന്റെ സൂചനയാണ്?. അല്ലെങ്കില്‍ എന്തിന്റെ വിശദീകരണമാണ്?. ചരമം, പ്രാദേശികം തുടങ്ങിയ തലക്കെട്ടുകളില്‍ അച്ചടിച്ചുവന്ന പത്രങ്ങള്‍ കോലപാതകം, ബലാല്‍സംഘം എന്നിങ്ങനെ ന്യായമായും മാറ്റിയെഴുതേണ്ടിയിരിക്കുന്നു. സ്‌നേഹവും കാരുണ്യവും വറ്റി വരണ്ട കാമ ക്രൂര്യവും അക്രമ വാസനകളും മൂര്‍ത്തീ ഭാവം പൂണ്ട ഭീകര അന്തരീക്ഷത്തിലാണ് നമ്മളിന്ന് കഴിയുന്നത്. ഈ ദുരന്ത പരിസരത്തിന് ഒരു മാറ്റമില്ലേ...? ഈ കൊടും ക്രൂരതകള്‍ക്ക് ഒടുക്കവുമുണ്ടാകും; ഉണ്ടാകണം. എന്താണ് ആ പരിഹാര മാര്‍ഗ്ഗം? വിമോചന പാന്ധാവ്? യുവാവിന്റെ ഭ്രാന്തന്‍ കൈകളാല്‍ ഇരുപത് കുട്ടികളടക്കം 26 പേര്‍ വെടിയേറ്റു മരിച്ച നിത്യ വിചിത്ര ദുരന്തത്തോട് നിറ കണ്ണുകളോയെ പ്രതികരിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ആധുനികതയുടെ അതിശയങ്ങള്‍ മൃഗങ്ങളുടെ കൈകളിലാണെന്ന് മഹാ നടുക്കത്തോടെ മനുഷ്യനെ പഠിപ്പിച്ച ഓടുന്ന ബസിലുണ്ടായ കൂട്ട മാനഭംഗത്തെ തപിക്കുന്ന ഹൃദയത്തോടെ അപലപിച്ച ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ത്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയും സര്‍വ്വോപരി പ്രാധാന മന്ത്രിയും മറ്റ് സാധാരണ പൗരന്മാര്‍ മുതല്‍ രാഷ്ട്ര നേതാക്കളടക്കം അനേകമാളുകള്‍ പറഞ്ഞ ഒരു പ്രതികരണമുണ്ട്. “നിയമം കൂടുതല്‍ കര്‍ശനമാക്കെണം”. അത് തന്നെയാണ് ആത്യന്തികമായി പരിഹാര മാര്‍ഗ്ഗം. പക്ഷെ, നിയമങ്ങള്‍ കര്‍ശനമാക്കിയത് കൊണ്ട് മാത്രമായില്ല.

(മിനിക്കഥ)

  (മിനിക്കഥ)


  ശിക്ഷ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസെടുക്കുന്ന അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥിക്ക് ശിക്ഷയായി വൈറസുള്ള ഫയല്‍ സെന്റ് ചെയ്തുകൊടുക്കുന്നു.
 
  കാലം,കോലം ഭാര്യമരിച്ച പിതാവിന്ന,് മകന്‍ സഹോദരിയെ ഓര്‍ത്ത് മറ്റൊരു വിവാഹം കഴിപ്പിച്ചുകൊടുത്തു.
   



ഹബീബ് വി.കെ

മൃതിമരം പൂക്കുന്നു... (കഥ)

മൃതിമരം  പൂക്കുന്നു...    (കഥ)   
                                                  


         

        ചുവപ്പ്, പച്ച, മഞ്ഞ, നീല ഏതെടുക്കും, ചുവപ്പിനോടാണയാള്‍ക്ക് കൂടുതല്‍ പ്രണയം. ഭയാനകതയുടെ, കരാളതയുടെ ചൂടുള്ള രക്തത്തിനും ചുവപ്പ് നിറമാണല്ലോ. എക്യുലിക് കളറിന്റെ മൂടി തുറന്ന് കറുത്ത ബ്രഷ് ചുവപ്പില്‍ മുക്കി കാന്‍വാസിലെ സുന്ദരിയുടെ കണ്ണില്‍ അയാള്‍ പതിയെ അമര്‍ത്തി. സുന്ദരിയുടെ തീക്ഷ്ണതയുടെ നോട്ടം അയാള്‍ക്കല്‍പം പേടിതോന്നി. വിറക്കുന്ന കൈയിലെ ബ്രഷ് വെള്ളത്തിലേക്കെറിഞ്ഞ് അയാള്‍ നിരത്തിലിറങ്ങി.
പ്രകാശന്‍ എന്നാണയാളുടെ പേര്. പേര് ചോദിച്ചാല്‍ വാചാലനായിക്കൊണ്ടിരിക്കുമെങ്കിലും പേരിട്ടവരെക്കുറിച്ച് ചോദിച്ചാല്‍ അയാള്‍ മൗനിയായിരിക്കും. കണ്ണുകളില്‍ തീപാറുന്ന ഭയാനകതയുടെ നോട്ടം അയാളുടെ കൂടപ്പിറപ്പായിരുന്നു. വായില്‍ സ്വര്‍ണ്ണക്കരണിയഫുമായി ജനിച്ചതു പോലെ പകുതി എരിഞ്ഞ സിഗരറ്റ് എപ്പോഴും ചുണ്ടില്‍ തന്നെ കാണും. അലസമായി നീണ്ടുപോയ മുടിയില്‍ ചീര്‍പ്പ് തട്ടിയതിന്റെ നേരിയ ലക്ഷണം പോലുമില്ല. നിരത്തിലൂടെ നീങ്ങിക്കൊണ്ടിരുന്ന ഓരോ വാഹനവും അയാളെ പിന്നിലാക്കിക്കൊണ്ടിരുന്നു. പിന്നിട്ട വഴികളില്‍ ചവിട്ടിയ മുള്ളുകള്‍ തറച്ച രക്തപ്പാടുകള്‍ കഴുകിക്കളയാന്‍ അയാള്‍ക്ക് മടിയായിരുന്നു. നിറങ്ങളോടായിരുന്നു അയാള്‍ക്ക് കൂടുതല്‍  ഇഷ്ടം. പ്രത്യേകിച്ചും, കടും ചുവപ്പിനോട്. വെളുപ്പിനോടയാള്‍ക്ക് ദേഷ്യമായിരുന്നു, അമ്പേ ദേഷ്യം.
കണ്ണാടിയില്‍ നോക്കുന്നത് അയാള്‍ക്കിഷ്ടമായിരുന്നില്ല.

07/04/2013

Stain to Indian judiciary



Stain to Indian judiciary

        It is shame to India to initiate an year putting a fine point on its judiciary; from the first Delhi-rape case to the last Afsal Guru’s execution India has illustrates itself as incapable of introducing cute actions. Even such a brutal harassment was witnessed by the capital city, judiciary couldn’t put even a temporary full-stop to it as it was later reported a rape series in Delhi itself. Now Afsal Guru case is firing the public talks.
       An execution after six years imprisonment along with unrevealing the commencement even to his family is totally an undignified and unadoptable to such a great judicial system. Is it necessary a six- year duration for Indian presidency to finalize a matter? Or whether the Indian constitution is great or the ever changing political powers?
     Adding fuel to fire, it is the truth that there are many other death row culprits till waiting the equal fate, being sentenced to unlimited bondage and are not spoken about yet now. As a result, being of a prominent constitution, Indians get lost their confidence in it.


               
Muhammad sha

ഖാഇദെമിأത്ത് രാഷ്ട്രീയ നൈതികതയുടെ പറുദീസ

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ طാപകനും അഞ്ചര പതിنാണ്ടു കാലം ഇന്ത്യന്‍ രാഷ്ട്രീയത്തിآ നിہണ്ണായക സ്വാധീനം  ചെലുത്തുകയും ചെയ്ത മുഹമ്മദ് ഇസ്മായിآ സാഹിബ് സ്മരണയായിട്ട് 2013 ഏപ്രിآ 5ന് 41വہഷങ്ങؤ തികയുന്നു.
ഖാഇദെമിأത്ത്
രാഷ്ട്രീയ നൈതികതയുടെ പറുദീസ

അഞ്ചര പതിنാണ്ടിലേറെ،ാലം ഇന്ത്യന്‍ രാم്രീയത്തിآ നിہണ്ണായക സ്വാധീനം ചെലുത്തുകയും ഇന്ത്യന്‍ നൂനപക്ഷങ്ങളുടെ ധൈഷണിക സാന്നിധ്യമായി നിലനിآ،ുകയും ചെയ്ത ഖാഇദെമിأത്ത് മുഹമ്മദ് ഇസ്മാഈآ സാഹിബ് സ്മരണയായിട്ട് ഇന്നേ،് നാآപത്തിയൊന്ന് വہഷങ്ങؤ തികയുന്നു.
സہദാہ വأഭായി പട്ടേآ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരി،െ അദ്ദേഹത്തിന് ഒരു ചോദ്യം ലഭിച്ചു. മുസ്‌ലിം ലീഗിനെ  നിരോധി،ാന്‍ വأ മാہഗവുമുണ്ടോ എന്നതായിരുന്നു ചോദ്യകہത്താവിന്റെ ആശങ്ക. വിവിധ സമുദായങ്ങؤ،ി്ടയിآ സൗഹാہദ്ധം ഊട്ടിയുറപ്പി،ാനും സദ്മനോഭാവം വളہത്താനും സൗമനസ്യം സൃഷ്ടി،ാനുമാണ് മുസ്‌ലിം ലീഗ് ലക്ഷ്യമിട്ടു പ്രവہത്തി،ുന്നതെന്നും അത് കൊണ്ട് അത്തരമൊരു ആലോചനയൊന്നും ഗവണ്‍മെന്റിനിأ എന്നുമാണ് അദ്ധേഹം മറുപടി നآകിയത്.
ആറര പതിنാണ്ടു കാലത്തെ അതിജീവന ബോധ്യമായി മുസ്‌ലിം ലീഗെന്ന ന്യുനപക്ഷ പ്രطാനത്തിന് എ،ാലവും സഹവہത്തിയായ ചരിത്രപരതയുടെ അടയാളപ്പെടുത്തലായിരുന്നു പട്ടേലിന്റെ വാ،ുകളിലൂടെ പ്രതിധ്വനിച്ചിരുന്നത്. കഠിന തപസ്യയിലൂടെ സാമുദായിക സൗഹാہദ്ധം വളہത്തിയെടു،ാനും പാہട്ടിയുടെ രാജ്യസ്‌നേഹവും രാم്രീയ പ്രതിബദ്ധതയും ചോദ്യം ചെയ്തവരെ ബോധ്യപ്പെടുത്താനും മുസ്‌ലിം ലീഗിന് ഇന്നേ വരെ സാധ്യമായതിലെ അന്തہബോധനമായി വہത്തിച്ച് പ്രതീകമായിരുന്നു ‘അഭിമാനകരമായ അസ്തിത്വ’മെന്ന സ്വത്വ ബോധത്തിന്റെ കാതآ. രാم്രവും രാم്രീയവും സാമുദായിക ബോധവും ആദہശബദ്ധതയും ജീവിതത്തിന്റെ ഇതളുകളായി രൂപപ്പെട്ടു വരണമെന്ന് ആഹ്വാനം ചെ؟ുകയും സ്വജീവിതത്തിലൂടെ മാതൃകയാവുകയും ചെയ്ത ഒരു ത്യാഗിയുടെ ജീവിത ബോധ്യം തന്നെയായിരുന്നു അത്തരമൊരു സ്വത്വബോധത്തിന്റെ അസ്തിത്വമായി എ،ാലവും നിലനിന്നിരുന്നത്. സമൂഹത്തിന്റെ പ്രതീക്ഷയും പ്രത്യാശയും സാധ്യമായ സാഹചര്യങ്ങളിലൂടെ ഗുണാكകമായ പാതകؤ പണിത് സംരക്ഷി،ാനും മുന്നിട്ടിറങ്ങിയതിന്റെ പിന്‍കുറിയായി സമൂഹം അദ്ദേഹത്തിന് നآകിയ പ്രതീകമായിരുന്നു ഖാഇദെമിأത്തെന്നത്.
ലാളിത്യത്തിന്റെ പ്രതിരൂപം, ശുദ്ധമാനസന്‍, വിനയാന്വിതന്‍, ധീരമനസ്‌കന്‍, കുലീനതയുടെ ആؤരൂപം തുടങ്ങി അദ്ധേഹം ആہജിച്ചെടുത്ത വിശേഷണങ്ങളുടെ  സദ്ഗുണ പ്രതീകങ്ങؤ ദീہഘമാണ്. അചഞ്ചലമായ നിفയദാہഢ്യത്തിآ പാകപ്പെടുത്തിയ വിട്ടു വീഴ്ചയിأാത്ത ആദہശ രാഷ്ട്രീയം. സാഹചര്യത്തിന്റെ പോ،ുവരവിനനുസരിച്ച് കാലു മാറുന്ന അവസര വാദത്തിന്റെ രാഷ്ട്രീയം അദ്ധേഹത്തിന് അന്യമായിരുന്നു. ഖാഇദെമിأത്തിന്റെ പ്രതിബദ്ധത സہئതാ ആദہശാധിഷ്ഠിതമായിരുന്നു. സہئാكനാ സഹിഷ്ണുതയുടെ ജീവിതഉപകരണങ്ങؤ മാത്രം ശീലിച്ച അദ്ധേഹത്തിന്റെ ലക്ഷ്യാധിഷ്ഠിത ജീവിതത്തിന്റെ നിہവചനവും നിہئഹണവും സാക്ഷാത്കരി،ാന്‍ അദ്ധേഹത്തിന് അപരാധ ബോധത്തിന്റെ മനتിനെ ആശ്രയി،േണ്ടി വന്നിരുന്നിأ. നിരുപമമായ ഇرാശക്തിയും ബൗദ്ധികമായ നിശിതത്വവും ലക്ഷ്യബോധത്തിലുإ ആك വിശ്വാസവുമായിരുന്നു അദ്ധേഹത്തിന്റെ ജീവിത സഹചാരികؤ.
ഒരു ജനാധിപത്യ സംവിധാനത്തിآ രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുإ അഭേദ്യമായ ബشം തിരിച്ചറിയുകയും ന്യൂനപക്ഷ അവകാശങ്ങؤ ജനാധിപത്യ സംവിധാനത്തിآ അതിപ്രധാനമാണെന്നുമുإ ബോധ്യവുമായിരുന്നു അദ്ധേഹത്തിന്റെ ആദہശത്തിന്റെ അകപ്പൊരുؤ തന്നെ. പ്രായോഗിക രാഷ്ട്രീയ തലത്തിലും രാഷ്ട്ര തന്ത്രعതയിലും ഇസ്മായിآ സാഹിബ് നിہമ്മിച്ചു വെച്ച പ്രത്യയശാസ്ത്ര രൂപകങ്ങؤ അദ്ദേഹത്തിന്റെ ആദہശബദ്ധതയുടെ തനിപ്പകہപ്പുകؤ തന്നെയായിരുന്നു.  ഒരു രാഷ്ട്രീയപ്രطാനമെന്ന നില،് മുസ്‌ലിം ലീഗ് ഇന്ത്യയിآ സജീവമായി ഇടപെടലുകؤ നടത്തേണ്ട അനിവാര്യത ചൂണ്ടി،ാണി،ുകയും സ്വന്തമായി ഒരു സംഘടന ഉണ്ടാകുന്നത് മുസ്‌ലികളുടെ മൗലികാവകാശത്തിآ പെട്ടതാണെന്ന് സമہത്ഥി،ുകയും മുസ്‌ലിം ലീഗിനെ അവരുടെ പ്രാതിനിധ്യ പാہട്ടിയായി മുന്നോട്ട് കൊണ്ട് പോകാന്‍ മുസ്‌ലിംകؤ പ്രതിعാബദ്ധരാണെന്നും അദ്ധേഹം പ്രഖ്യാപിച്ചു.

‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......

പ്രമുഖ ആഗോള മുസ്‌ലിം ചിന്തകനും തുہ،ിഷ് നവോത്ഥാനത്തിനായി ജീവിതം ഉഴിھു വെ،ുകയും ചെയ്ത പ്രമുഖ ധിഷണാ ശാലി എം. ഫതഹുأ ഗൂലന്റെ ദി ഇന്‍ഫിനിن് ലൈن് എന്ന മുഹമ്മദ് നബി(സ) ചരിത്ര ഗ്രظത്തെ،ുറിച്ച്.............
   
‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......
നവലോകത്തിന്റെ പുതിയ സാഹചര്യങ്ങളെ കണ്ണ്തുറന്ന് അപഗ്രഥി،ുന്നതിലൂടെ മാത്രമേ മുസ്‌ലിം സാമൂഹ്യ ജീവിതത്തിന്റെ ഇടപെടലുകؤ،് പ്രസക്തിയുണ്ടാവുകയുإുവെന്നത് സമകാലിക സാഹചര്യങ്ങളെ മുന്‍നിത്തി പറھേ മതിയാവൂ. ഇബ്‌നുഖآദൂന്‍ കണ്ടെത്തുന്ന ചരിത്രപരതയുടെ അത്യാവശ്യം സന്ദہഭങ്ങളിലെأാം അതത് കാലങ്ങളുടെ സാധ്യതകളെ،ുറിച്ചും അതിനനുസൃതമായ പ്രവہത്തന രീതികളുടെ സാധുതകളെ،ുറിച്ചും മാനവ നാഗരികതകؤ ബോധ്യമുإവരായിരി،ണമെന്ന സൂചന കാണാം. വികാസമെന്നത് മിഥ്യയأാത്തതിനാലും കാലാനുസൃതമായി തുടہന്നു വന്ന വാہപ്പു മാതൃകകؤ ഒരി،ലും സാഹചര്യത്തോളം സഹചാരിയായി തുടരാനാവിأെന്നുമുإ ഇന്നത്തെ ബോധത്തിനു മുന്നിലിരുന്ന് ഇസ്‌ലാമിക ലോകം വിശാലമായി ചിന്തി،ണമെന്നത് അനിവാര്യമായിരി،ുകയാണ്. പ്രമുഖ ആഗോള ഇസ്‌ലാമിക ചിന്തകന്‍ എം. ഫതഹുأ ഗൂലന്റെ ‘ദി ഇന്‍ഫിനിن് ലൈن്, ആന്‍ അനാലിസിസ് ഓഫ് പ്രൊഫن് മുഹമ്മദ് (സ)’(The Infinite Light-An Analysis of Prophet Muhammed-pbuh) പ്രസക്തമാവുന്നത് ഇവിടെയാണ്.
അشമായ വികല നടപടികളിലൂടെ ഇസ്‌ലാമിക വികാരത്തെ തുہ،ിയുടെ മണ്ണിآ നിന്ന് എടുത്തുമാنിയ കമാآ പാഷയുടെ വിചിത്രാധ്യായങ്ങളിലൂടെ നഷ്ടപ്പെട്ട സമ്പന്നമായ ഇസ്‌ലാമിക പൈതൃകത്തെ വീണ്ടെടു،ുന്നതിآ ബൗദ്ധികമായി സ്വാധീനിച്ച വ്യക്തികളിآ പ്രധാനിയാണ് ഫതഹുأ ഗൂലന്‍. ആധുനിക സാഹചര്യങ്ങളുടെ നിരന്തരമായ ഇസ്‌ലാം വിരുദ്ധ സമ്മہദ്ധങ്ങؤ،െതിരെ പ്രവാചക ബോധനങ്ങؤ എങ്ങനെ പ്രസക്തമാവുന്നു എന്നതിന്റെ അരികുചേہന്നാണ് ഗൂലന്‍ പ്രവാചക ചരിത്രരചന،് മുന്നിട്ടിറങ്ങുത്.
നൂنാണ്ടുകളുടെ പഴ،ങ്ങؤ،ിപ്പുറവും തികھ ഗവേഷണ താത്പര്യത്തോടെ പ്രവാചകന്‍ മുഹമ്മദ്(സ) യെ،ുറിച്ച് പഠനങ്ങളും ആശയസംവാദങ്ങളും തുടہന്നു കൊണ്ടിരി،ുന്നുവെങ്കിലും, പ്രവാചക വിരുദ്ധനാട്യങ്ങؤ എ،ാലത്തെയുമേറെ വہദ്ധിച്ചുകൊണ്ടിരി،ുന്ന സമകാലികതയെ എങ്ങനെ അഭിമുഖീകരി،ണമെന്ന ചോദ്യത്തിന്റെ മറുവാ،ിലൂടെയാണ് ‘ദി ഇന്‍ഫിനിن് ലൈن്’ കടന്നുപോവുന്നത്. മൗലികമായി പ്രവാചകത്വമെന്ന പദവിയിലൂടെ അإാഹുവിന്റെ ഉദ്ദേശമെന്താണെന്ന് പ്രവാചക ചരിത്രത്തിന്റെ അടിത്തട്ടിآ നിന്ന് തുടങ്ങി പ്രാവാചക ജീവിതത്തിآ നിന്നും സ്വഹാബികളിലേ،ും താബിഉകളിലേ،ും വരെ നീളുന്ന ചരിത്ര പാഠങ്ങളെ വിശാലമായ താത്വിക ബോധത്തോടെയാണ് ഗൂലന്‍ വരച്ചു കാട്ടുന്നത്. ആധുനിക സമസ്യകളോട് പൊരുതിയിരി،ാന്‍ എത്തരത്തിലുإ പ്രബോധന രീതിയാണ് അനുകരി،േണ്ടതെന്നും പുസ്തകം സൂചിപ്പി،ുന്നുണ്ട്.

05/04/2013

നിതാഖാത്' കേരള،രയുടെ ഉറ،ം കെടുത്തുമ്പോؤ ?

നിതാഖാത്' കേരള،രയുടെ ഉറ،ം കെടുത്തുമ്പോؤ ?സൗദി അറേബ്യയിലെ തൊഴിآ വ്യവസായിക മേഖല വ്യവطാപിതമാ،ാനും സ്വദേശിവത്കരണം ത്വരിതപ്പെടുത്താനും രണ്ട് വہഷം മുമ്പ് നടപ്പാ،ി തുടങ്ങിയ (നിതാഖാത് ) പരിഷ്‌കാരങ്ങؤ കേരള،രയുടെ ഉറ،ം കെടുത്താന്‍ തുടങ്ങിയിരി،ുകയാണ്.വലിയൊരു വിഭാഗം മലയാളി പ്രവാസികؤ നിതാഖാതിന്റെ ആഘാതത്തിآ പെട്ട് സ്വദേശത്തേ،് മടങ്ങിയതോടെ കേരളത്തിന്റെ സമ്പത്ത് വ്യവط ആടിയുലയുമെന്നും എണ്ണമن കുടുംബങ്ങؤ വഴിയാധാരമാവുമെന്നുമുإ ഉؤഭയം കടുത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ട് .
സമീപ രാജ്യങ്ങളിآ മാنത്തിന്റെ വിപ്ലവങ്ങؤ ആھു വീശിയിട്ടും സൗദിയെ പോലുإ രാജ്യങ്ങؤ،് വെأുവിളികളെ പ്രത്യക്ഷത്തിآ അഭിമുഖീകരി،േണ്ടി വരാതിരുന്നത് സാമ്പത്തിക സുطിതിയിآ ഈ ഭരണ കൂടങ്ങؤ പ്രജകളുടെ ജീവിത നിലവാരം ഉയہത്താനും ആനുകൂല്യങ്ങؤ വാരി،ോരി നآകാനും പദ്ധതികؤ ആവിഷ്‌കരിച്ചത് കെണ്ടാണ് .
സൗദി അറേബ്യയിലെ തൊഴിآ മേഖല പലത് കൊണ്ടും മن് ഗؤഫ് രാജ്യങ്ങളിآ നിന്നും വിത്യطമാണ് .കഫാലത്ത് (സ്‌പോണ്‌സہഷിപ്പ് ) വ്യവط സൗദി തൊഴിآ മേഖലയെ ചൂഷണത്തിന്റെയും നിയമ വിരുദ്ധ പ്രവہത്തനത്താലും പറുദീസയാ،ിമാنിയിട്ടുണ്ടെന്ന് വിവിധ കണ،ുകؤ ഇട،ിടെ ഓہമിപ്പി،ാറുإതാണ് എതെങ്കിലും ഒരു കഫീലിന്റെ കീഴിآ മാത്രമേ ഒരു പ്രവാസി،് ജോലി ചെ؟ാനാവൂ,സൗദി പൗരന്മാہ،് മാത്രമേ ബിസിനസിലും വ്യവസായത്തിലും എہപ്പെടാന്‍ അധികാരമുإൂ, ഈ നിബദ്ധനകؤ മിറകട،ാന്‍ മലയാളികؤ അട،മുإ വിദേശികؤ എأാ طാപനങ്ങളും എതെങ്കിലും ഒരു സൗദി പൗരന്റെ പേരിലായിരി،ും രജിجہ ചെ؟ുക. ഇതിനെയാണ് കുنകരമായ ബിനാമി ഇടപാടായി അധികൃതہ ഇപ്പോؤ കാണുന്നത്.
നിതാഖാത് എന്നാآ തരം തിരി،آ ആണ്   അതായത് രാജ്യത്തെ മൊത്തം വ്യവസായ ബിസിനസ് طപനങ്ങളെ ഡോ:ആദിآ ഫഖീഹിന്റെ നേതൃതത്തിآ തൊഴിآ മന്ത്രാലയം നാലായി തരം തിരിച്ചിരി،ുകയാണ് ഈ തരം തിരിവ് ജോലിയിآ സൗദി പൗരന്മാരുടെയും വിദേശികളുടെയും അനുപാതത്തിന്റെ അടിطാനത്തിലാണ് .ട്രാഫികി സിഗിനലിന്റെ മൂന്ന് നിറങ്ങളായ ചുവപ്പ് മھ പച്ച എന്നി്‌വ നآകിയാണ് കമ്പനികളെ വിവിധ ഗണത്തിآ പെടുത്തിയത് ഓരോ വിഭാഗത്തിലുംപെട്ട طാപനങ്ങളിآ ചുരുങ്ങിയത് ഇത്ര ശതമാനം സൗദി പൗരന്മാരെ വെ،ണമെന്ന് നിഷ്‌കہഷി،ുന്നതാണ് നിതാഖാത് വ്യവط.മിനിമം അനുപാതം പൂہത്തിയാകാത്ത طാപനങ്ങؤ،് ഇനി ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ പنിأാ എന്ന ധ്വനിയിലാണ് ചുവപ്പ് വിഭാഗത്തിآ പെടുന്നത് ഒരു طാപനത്തിآ പത്തില താഴെയാണ് ജീവനവ،ാരെങ്കിآ നിതാഖാത് നിബദ്ധനകؤ ബാധകമأ .പത്ത് പേരുണ്ടെങ്കിآ ഒരു സൗദി പൗരനെ വെച്ചാآ ചുവപ്പ് മാറി  മھ കത്തും.സہ،ാہ ആഗ്രഹി،ുന്ന അത്ര സൗദികളുإ طാപനമാണെങ്കിآ അവരുടെ മുമ്പിآ പച്ചയാണ് കത്തുക അവہ،് സുഖമായി മുന്നോട്ട് നീങ്ങാം .
ഈ അഹമ്മദിനെ പോലെയുإ വിദേശ കാര്യ സഹമന്ത്രി യുإത് കേരളത്തിന്റെ സൗഭാഗ്യം  തന്നെയാണ് അവہ വിദേശ ചہച്ചകളിآ ചہവിധ ചہവണം നടത്തി പരിഹരിച്ചേ،ാം എന്ന് നമു،് പ്രതീക്ഷി،ാം അأാത്ത പക്ഷം മനം നൊന്ത് പ്രാہത്ഥി،ുകയെ നിہവാഹമുإൂ…..

അജ്മآ ആہ.കെ


Next previous home

Search This Blog