Showing posts with label പഠനങ്ങള്‍. Show all posts
Showing posts with label പഠനങ്ങള്‍. Show all posts

07/04/2013

ഖാഇദെമിأത്ത് രാഷ്ട്രീയ നൈതികതയുടെ പറുദീസ

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ طാപകനും അഞ്ചര പതിنാണ്ടു കാലം ഇന്ത്യന്‍ രാഷ്ട്രീയത്തിآ നിہണ്ണായക സ്വാധീനം  ചെലുത്തുകയും ചെയ്ത മുഹമ്മദ് ഇസ്മായിآ സാഹിബ് സ്മരണയായിട്ട് 2013 ഏപ്രിآ 5ന് 41വہഷങ്ങؤ തികയുന്നു.
ഖാഇദെമിأത്ത്
രാഷ്ട്രീയ നൈതികതയുടെ പറുദീസ

അഞ്ചര പതിنാണ്ടിലേറെ،ാലം ഇന്ത്യന്‍ രാم്രീയത്തിآ നിہണ്ണായക സ്വാധീനം ചെലുത്തുകയും ഇന്ത്യന്‍ നൂനപക്ഷങ്ങളുടെ ധൈഷണിക സാന്നിധ്യമായി നിലനിآ،ുകയും ചെയ്ത ഖാഇദെമിأത്ത് മുഹമ്മദ് ഇസ്മാഈآ സാഹിബ് സ്മരണയായിട്ട് ഇന്നേ،് നാآപത്തിയൊന്ന് വہഷങ്ങؤ തികയുന്നു.
സہദാہ വأഭായി പട്ടേآ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരി،െ അദ്ദേഹത്തിന് ഒരു ചോദ്യം ലഭിച്ചു. മുസ്‌ലിം ലീഗിനെ  നിരോധി،ാന്‍ വأ മാہഗവുമുണ്ടോ എന്നതായിരുന്നു ചോദ്യകہത്താവിന്റെ ആശങ്ക. വിവിധ സമുദായങ്ങؤ،ി്ടയിآ സൗഹാہദ്ധം ഊട്ടിയുറപ്പി،ാനും സദ്മനോഭാവം വളہത്താനും സൗമനസ്യം സൃഷ്ടി،ാനുമാണ് മുസ്‌ലിം ലീഗ് ലക്ഷ്യമിട്ടു പ്രവہത്തി،ുന്നതെന്നും അത് കൊണ്ട് അത്തരമൊരു ആലോചനയൊന്നും ഗവണ്‍മെന്റിനിأ എന്നുമാണ് അദ്ധേഹം മറുപടി നآകിയത്.
ആറര പതിنാണ്ടു കാലത്തെ അതിജീവന ബോധ്യമായി മുസ്‌ലിം ലീഗെന്ന ന്യുനപക്ഷ പ്രطാനത്തിന് എ،ാലവും സഹവہത്തിയായ ചരിത്രപരതയുടെ അടയാളപ്പെടുത്തലായിരുന്നു പട്ടേലിന്റെ വാ،ുകളിലൂടെ പ്രതിധ്വനിച്ചിരുന്നത്. കഠിന തപസ്യയിലൂടെ സാമുദായിക സൗഹാہദ്ധം വളہത്തിയെടു،ാനും പാہട്ടിയുടെ രാജ്യസ്‌നേഹവും രാم്രീയ പ്രതിബദ്ധതയും ചോദ്യം ചെയ്തവരെ ബോധ്യപ്പെടുത്താനും മുസ്‌ലിം ലീഗിന് ഇന്നേ വരെ സാധ്യമായതിലെ അന്തہബോധനമായി വہത്തിച്ച് പ്രതീകമായിരുന്നു ‘അഭിമാനകരമായ അസ്തിത്വ’മെന്ന സ്വത്വ ബോധത്തിന്റെ കാതآ. രാم്രവും രാم്രീയവും സാമുദായിക ബോധവും ആദہശബദ്ധതയും ജീവിതത്തിന്റെ ഇതളുകളായി രൂപപ്പെട്ടു വരണമെന്ന് ആഹ്വാനം ചെ؟ുകയും സ്വജീവിതത്തിലൂടെ മാതൃകയാവുകയും ചെയ്ത ഒരു ത്യാഗിയുടെ ജീവിത ബോധ്യം തന്നെയായിരുന്നു അത്തരമൊരു സ്വത്വബോധത്തിന്റെ അസ്തിത്വമായി എ،ാലവും നിലനിന്നിരുന്നത്. സമൂഹത്തിന്റെ പ്രതീക്ഷയും പ്രത്യാശയും സാധ്യമായ സാഹചര്യങ്ങളിലൂടെ ഗുണാكകമായ പാതകؤ പണിത് സംരക്ഷി،ാനും മുന്നിട്ടിറങ്ങിയതിന്റെ പിന്‍കുറിയായി സമൂഹം അദ്ദേഹത്തിന് നآകിയ പ്രതീകമായിരുന്നു ഖാഇദെമിأത്തെന്നത്.
ലാളിത്യത്തിന്റെ പ്രതിരൂപം, ശുദ്ധമാനസന്‍, വിനയാന്വിതന്‍, ധീരമനസ്‌കന്‍, കുലീനതയുടെ ആؤരൂപം തുടങ്ങി അദ്ധേഹം ആہജിച്ചെടുത്ത വിശേഷണങ്ങളുടെ  സദ്ഗുണ പ്രതീകങ്ങؤ ദീہഘമാണ്. അചഞ്ചലമായ നിفയദാہഢ്യത്തിآ പാകപ്പെടുത്തിയ വിട്ടു വീഴ്ചയിأാത്ത ആദہശ രാഷ്ട്രീയം. സാഹചര്യത്തിന്റെ പോ،ുവരവിനനുസരിച്ച് കാലു മാറുന്ന അവസര വാദത്തിന്റെ രാഷ്ട്രീയം അദ്ധേഹത്തിന് അന്യമായിരുന്നു. ഖാഇദെമിأത്തിന്റെ പ്രതിബദ്ധത സہئതാ ആദہശാധിഷ്ഠിതമായിരുന്നു. സہئാكനാ സഹിഷ്ണുതയുടെ ജീവിതഉപകരണങ്ങؤ മാത്രം ശീലിച്ച അദ്ധേഹത്തിന്റെ ലക്ഷ്യാധിഷ്ഠിത ജീവിതത്തിന്റെ നിہവചനവും നിہئഹണവും സാക്ഷാത്കരി،ാന്‍ അദ്ധേഹത്തിന് അപരാധ ബോധത്തിന്റെ മനتിനെ ആശ്രയി،േണ്ടി വന്നിരുന്നിأ. നിരുപമമായ ഇرാശക്തിയും ബൗദ്ധികമായ നിശിതത്വവും ലക്ഷ്യബോധത്തിലുإ ആك വിശ്വാസവുമായിരുന്നു അദ്ധേഹത്തിന്റെ ജീവിത സഹചാരികؤ.
ഒരു ജനാധിപത്യ സംവിധാനത്തിآ രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുإ അഭേദ്യമായ ബشം തിരിച്ചറിയുകയും ന്യൂനപക്ഷ അവകാശങ്ങؤ ജനാധിപത്യ സംവിധാനത്തിآ അതിപ്രധാനമാണെന്നുമുإ ബോധ്യവുമായിരുന്നു അദ്ധേഹത്തിന്റെ ആദہശത്തിന്റെ അകപ്പൊരുؤ തന്നെ. പ്രായോഗിക രാഷ്ട്രീയ തലത്തിലും രാഷ്ട്ര തന്ത്രعതയിലും ഇസ്മായിآ സാഹിബ് നിہമ്മിച്ചു വെച്ച പ്രത്യയശാസ്ത്ര രൂപകങ്ങؤ അദ്ദേഹത്തിന്റെ ആദہശബദ്ധതയുടെ തനിപ്പകہപ്പുകؤ തന്നെയായിരുന്നു.  ഒരു രാഷ്ട്രീയപ്രطാനമെന്ന നില،് മുസ്‌ലിം ലീഗ് ഇന്ത്യയിآ സജീവമായി ഇടപെടലുകؤ നടത്തേണ്ട അനിവാര്യത ചൂണ്ടി،ാണി،ുകയും സ്വന്തമായി ഒരു സംഘടന ഉണ്ടാകുന്നത് മുസ്‌ലികളുടെ മൗലികാവകാശത്തിآ പെട്ടതാണെന്ന് സമہത്ഥി،ുകയും മുസ്‌ലിം ലീഗിനെ അവരുടെ പ്രാതിനിധ്യ പാہട്ടിയായി മുന്നോട്ട് കൊണ്ട് പോകാന്‍ മുസ്‌ലിംകؤ പ്രതിعാബദ്ധരാണെന്നും അദ്ധേഹം പ്രഖ്യാപിച്ചു.

‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......

പ്രമുഖ ആഗോള മുസ്‌ലിം ചിന്തകനും തുہ،ിഷ് നവോത്ഥാനത്തിനായി ജീവിതം ഉഴിھു വെ،ുകയും ചെയ്ത പ്രമുഖ ധിഷണാ ശാലി എം. ഫതഹുأ ഗൂലന്റെ ദി ഇന്‍ഫിനിن് ലൈن് എന്ന മുഹമ്മദ് നബി(സ) ചരിത്ര ഗ്രظത്തെ،ുറിച്ച്.............
   
‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......
നവലോകത്തിന്റെ പുതിയ സാഹചര്യങ്ങളെ കണ്ണ്തുറന്ന് അപഗ്രഥി،ുന്നതിലൂടെ മാത്രമേ മുസ്‌ലിം സാമൂഹ്യ ജീവിതത്തിന്റെ ഇടപെടലുകؤ،് പ്രസക്തിയുണ്ടാവുകയുإുവെന്നത് സമകാലിക സാഹചര്യങ്ങളെ മുന്‍നിത്തി പറھേ മതിയാവൂ. ഇബ്‌നുഖآദൂന്‍ കണ്ടെത്തുന്ന ചരിത്രപരതയുടെ അത്യാവശ്യം സന്ദہഭങ്ങളിലെأാം അതത് കാലങ്ങളുടെ സാധ്യതകളെ،ുറിച്ചും അതിനനുസൃതമായ പ്രവہത്തന രീതികളുടെ സാധുതകളെ،ുറിച്ചും മാനവ നാഗരികതകؤ ബോധ്യമുإവരായിരി،ണമെന്ന സൂചന കാണാം. വികാസമെന്നത് മിഥ്യയأാത്തതിനാലും കാലാനുസൃതമായി തുടہന്നു വന്ന വാہപ്പു മാതൃകകؤ ഒരി،ലും സാഹചര്യത്തോളം സഹചാരിയായി തുടരാനാവിأെന്നുമുإ ഇന്നത്തെ ബോധത്തിനു മുന്നിലിരുന്ന് ഇസ്‌ലാമിക ലോകം വിശാലമായി ചിന്തി،ണമെന്നത് അനിവാര്യമായിരി،ുകയാണ്. പ്രമുഖ ആഗോള ഇസ്‌ലാമിക ചിന്തകന്‍ എം. ഫതഹുأ ഗൂലന്റെ ‘ദി ഇന്‍ഫിനിن് ലൈن്, ആന്‍ അനാലിസിസ് ഓഫ് പ്രൊഫن് മുഹമ്മദ് (സ)’(The Infinite Light-An Analysis of Prophet Muhammed-pbuh) പ്രസക്തമാവുന്നത് ഇവിടെയാണ്.
അشമായ വികല നടപടികളിലൂടെ ഇസ്‌ലാമിക വികാരത്തെ തുہ،ിയുടെ മണ്ണിآ നിന്ന് എടുത്തുമാنിയ കമാآ പാഷയുടെ വിചിത്രാധ്യായങ്ങളിലൂടെ നഷ്ടപ്പെട്ട സമ്പന്നമായ ഇസ്‌ലാമിക പൈതൃകത്തെ വീണ്ടെടു،ുന്നതിآ ബൗദ്ധികമായി സ്വാധീനിച്ച വ്യക്തികളിآ പ്രധാനിയാണ് ഫതഹുأ ഗൂലന്‍. ആധുനിക സാഹചര്യങ്ങളുടെ നിരന്തരമായ ഇസ്‌ലാം വിരുദ്ധ സമ്മہദ്ധങ്ങؤ،െതിരെ പ്രവാചക ബോധനങ്ങؤ എങ്ങനെ പ്രസക്തമാവുന്നു എന്നതിന്റെ അരികുചേہന്നാണ് ഗൂലന്‍ പ്രവാചക ചരിത്രരചന،് മുന്നിട്ടിറങ്ങുത്.
നൂنാണ്ടുകളുടെ പഴ،ങ്ങؤ،ിപ്പുറവും തികھ ഗവേഷണ താത്പര്യത്തോടെ പ്രവാചകന്‍ മുഹമ്മദ്(സ) യെ،ുറിച്ച് പഠനങ്ങളും ആശയസംവാദങ്ങളും തുടہന്നു കൊണ്ടിരി،ുന്നുവെങ്കിലും, പ്രവാചക വിരുദ്ധനാട്യങ്ങؤ എ،ാലത്തെയുമേറെ വہദ്ധിച്ചുകൊണ്ടിരി،ുന്ന സമകാലികതയെ എങ്ങനെ അഭിമുഖീകരി،ണമെന്ന ചോദ്യത്തിന്റെ മറുവാ،ിലൂടെയാണ് ‘ദി ഇന്‍ഫിനിن് ലൈن്’ കടന്നുപോവുന്നത്. മൗലികമായി പ്രവാചകത്വമെന്ന പദവിയിലൂടെ അإാഹുവിന്റെ ഉദ്ദേശമെന്താണെന്ന് പ്രവാചക ചരിത്രത്തിന്റെ അടിത്തട്ടിآ നിന്ന് തുടങ്ങി പ്രാവാചക ജീവിതത്തിآ നിന്നും സ്വഹാബികളിലേ،ും താബിഉകളിലേ،ും വരെ നീളുന്ന ചരിത്ര പാഠങ്ങളെ വിശാലമായ താത്വിക ബോധത്തോടെയാണ് ഗൂലന്‍ വരച്ചു കാട്ടുന്നത്. ആധുനിക സമസ്യകളോട് പൊരുതിയിരി،ാന്‍ എത്തരത്തിലുإ പ്രബോധന രീതിയാണ് അനുകരി،േണ്ടതെന്നും പുസ്തകം സൂചിപ്പി،ുന്നുണ്ട്.

17/07/2012

The Hanging Sword of Damocles over the Democracy


The Hanging Sword of
Damocles over the Democracy

As a traditional country India has the priority in its flourished democratic history. It is existing  in the holy theory of “unity in diversity “ as a garden with harmony of its veriety flowers India has been keeping this identity over decades.
Now is the time of so many aggressive Damocles swords are hanging over the nation’s democratic purity and leading the nation from the valley of amity to  dull of evils. India faces so many problems like starvation, epidemics, high rate of infant mortality and other economical problems. But the communal unease is the most relevant issue in our country. The communal riots and violences are causing to  exhaust the country  day by day by the immaturity of the political and religious parties.
Communal violence has increased as  huge question marks against the well-being of the nation and it has received the harmful methods. it’s consequential atrocities have increased violating all rules and regulations of our country.

11/07/2012

യൂറോപ്പിന് വെളിച്ചം പകര്‍ന്നതാര്


യൂറോപ്പിന് വെളിച്ചം പകര്‍ന്നതാര്?

പ്രമുഖ പാശ്ചാത്യ ചിന്തകന്‍ ഗോസ്റ്റഫ് ലെബോണ്‍ തന്റെ  (അറബ് സംസ്‌കാരം ) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു (ചില എഴുത്തുകാര്‍ അവകാശപ്പെടുന്നത് പോലെ കുരിശു യുദ്ധങ്ങളല്ല യൂറോപ്പില്‍ വിജ്ഞാനം വിതറിയത്. മറിച്ച് സ്‌പെയിന്‍,സിസിലി,ഇറ്റലി എന്നീ രാജ്യങ്ങളിലൂടെ വിജ്ഞാന ധാരകള്‍ യൂറോപ്പിലേക്കെത്തുകയായിരുന്നു.)
 യൂറോപ്പ് ഇന്ന് നേടിക്കയിഞ്ഞ സര്‍വ്വസ്വ മേധാവിത്തങ്ങള്‍ക്ക് പിന്നില്‍ ഒരു കാലത്ത് അജ്ഞതയുടെ ആഴക്കടല്‍ താണ്ടിയ അറബികള്‍ വഹിച്ച പങ്കിനെ തുറന്ന് സമ്മദിക്കുന്നതോടൊപ്പം സാര്‍വ്വ ലൗകിക സ്വീകാര്യതയും ഉത്തരാധുനിക ലോക സംഹിതയെ അടക്കി വാഴാനുതകുന്ന വൈജ്ഞാനിക ,സാംസ്‌കാരിക മേധാവിത്വ ശക്തിയായി മാറിയ യൂറോപ്പിന്റെ നവോന്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ മാത്രം അറബികള്‍ പ്രാപ്തരായിരുന്നോ എന്ന സംശയാദൃഷ്ടിയോടുള്ള പെതുബോധത്തെ  തച്ചുടക്കുകയാണിവിടെ സര്‍ ഗോസ്റ്റണ്‍ ലെബോണ്‍.
 ദുര്‍ഗുണങ്ങള്‍ക്കും ധാര്‍മ്മിക അധ:പതനങ്ങള്‍ക്കും നിരന്തരമായ ഗോത്ര കലഹങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച അറബ്യന്‍ ഉപദ്വീപില്‍ കലാപങ്ങളും കലഹങ്ങളുമായി ഒട്ടകക്കൂട്ടങ്ങളോട് സല്ലപിച്ച് നാടോടികളായി ജീവിച്ച അറബികളില്‍ ക്രിസ്താബ്ദം 571 ല്‍ മക്കയില്‍ ജനിച്ച മുഹമ്മദ് നബി(സ) യുടെ ദിവ്യ സന്ദേഷത്തിന്റെ ജ്ഞാന സ്ഫുരണ്ങ്ങള്‍ പ്രവഹിച്ചതോടെ മുരടിച്ചു പോയ ശിലാഹൃദയങ്ങളില്‍ ആര്‍ദ്രതയുടെ തെളിനീര്‍ തടാകങ്ങളായ ഒരു നവ സമീഹം അവിടെ രൂപം പ്രാപിക്കുയായിരുന്നു. അങ്ങനെ ജീര്‍ണതയുടെ മരണവാതില്‍ക്കലില്‍ നിന്നും പതിയെ എഴുനേറ്റ് വിജ്ഞാനത്തിന്റെ പ്രകാശ ജ്യോതിസ്സുകളാവുകയായിരുന്നു അവര്‍.

വൃഥാവിലാകുന്ന പട്ടിണികള്‍

 വൃഥാവിലാകുന്ന പട്ടിണികള്‍

അനുഗ്രഹം ഭൂമിയില്‍ തുളുമ്പുന്നവസന്ത രാവുകളാണ് പരിശുദ്ധ റമളാനിനെ പുല്‍കുന്നത്.മ്ലേഛമായ ഹൃദയങ്ങളെ ഉടച്ച് വാര്‍ത്ത് പുതിയ രൂപവും ഭാവവും നല്‍കാനുള്ള അനുഗ്രഹങ്ങളാല്‍ പേറ്റു നോവനുഭവിക്കുന്ന ഹ്രസകാല ദിനരാത്രങ്ങള്‍ പാചകവും കര്‍മവും ഹീനമാകുന്നതിലൂടെ ഉറഞ്ഞു തുള്ളുന്ന ശരീരത്തെയും പതഞ്ഞുപൊന്തുന്ന ഹൃദയത്തെയും തണുപ്പിക്കാന്‍ ദൈവസന്നിതിയില്‍ നിന്നും സമാധാനത്തിന്റെ പൊന്‍കൊടിയുമായി കടന്നു വരുന്ന്താണ് റമളാനിലെ ഓരോ ദിനങ്ങളും മനുഷ്യപ്രവര്‍ത്തനങ്ങള്‍ നന്മയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ അല്ലാഹു ഇബ്ലീസിലെ കൂട്ടിലടക്കുന്ന സുദ്ധരമായ സമയങ്ങള്‍ വളരെ ക്ലിപ്തമായിട്ട് നമ്മളിലേക്ക് കടന്നുവരുന്ന ഈഅസുലഭ നിമിഷങ്ങളെ സ്വീകരിക്കാന്‍ ലോക മുസ്ലിം സമുദായം ഒന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പുതന്നെ വട്ടം കൂട്ടുന്നു.

26/12/2011

ഗുരു മൊഴി

                                                ഉമ്മ സ്‌നേഹത്തിന്റെ ഉണ്മ
                                                                                                                -റശീദ് റഹ്മാനി കൈപ്രം
                                                വീട് വിട്ട്
                                                ഒളിവില്‍ ഞാന്‍....
                                                ഉമ്മയെ ഇനി കാണുമോ
                                                ഉമ്മയ്ക്ക് എന്നെ
                                                കാണാതിരിക്കാനാവില്ല
                                                കണ്ണാടിയില്ലാത്തതിനാല്‍
                                                മുഖം നോക്കി വച്ച
                                                പൊട്ടിയ ജനല്‍ ചില്ല്
                                                കൂടെയെടുത്തിട്ടില്ല
                                                അതില്‍ ഉറ്റുനോക്കി
                                                ഉമ്മ എന്നെ
                                                കണ്ടുപിടിക്കുമായിരിക്കും
                                                നല്ല തല്ല് തരുമായിരിക്കും...
                                                                                (വീരാന്‍ കുട്ടി)

                ലബനിസ് കവി ഇബ്രാഹിംബ്‌നു മുന്‍ദിറിന്റെ മനോഹരമായ ഒരു കവിതയുണ്ട്. ഒരു മകന്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി സ്വന്തം മാതാവിന്റെ ഹൃദയം കുത്തിക്കീറിയെടുക്കുന്നു. തനിക്ക് ലഭിക്കാന്‍ പോകുന്ന അമൂല്യ സമ്മാനങ്ങളും രത്‌നങ്ങളും കൈവശപ്പെടുത്താനുള്ള വ്യഗ്രതയില്‍ അയാള്‍ ഓടുന്നു. ഓട്ടത്തിനിടയില്‍  മറിഞ്ഞ് വീഴുന്നു. കയ്യിലിരുന്ന ഉമ്മയുടെ ഹൃദയം വീഴ്ചയുടെ ആഘാതത്തില്‍ തെറിച്ചുപോയി.
മണ്ണില്‍ പുതഞ്ഞുപോയ ആ ഹൃദയം അവനോട് ചോദിക്കുകയാണ്...
പൊന്നുമോനേ....! നിനക്ക് വല്ലതും പറ്റിയോ ...?
                                                ഉമ്മ : സ്‌നേഹത്തിന്റെ മഹാ പ്രവാഹമാകുന്നു. സഹനത്തിന്റെ, ക്ഷമയുടെ, കാരുണ്യത്തിന്റെ നിധികുംഭങ്ങള്‍ നിറച്ചുവെച്ച അല്ലാഹുവിന്റെ അത്ഭുത സൃഷ്ടിയാകുന്നു.
ഉമ്മ എന്ന യാഥാര്‍ത്ഥ്യത്തിന്റെ സകല പവിത്രതകളെയും ആവാഹിച്ച ഒരു നബി വചനമുണ്ട്.
അനസ്(റ) വില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു.:നബി (സ) പറഞ്ഞു : സ്വര്‍ഗ്ഗം ഉമ്മമാരുടെ കാല്‍ കീഴിലാണ്.
(ദയ്‌ലമി)
സ്വര്‍ഗ്ഗത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന വിശുദ്ധിയുടെ പേരാകുന്നു ഇവിടെ ഉമ്മ.
                മനുഷ്യന് ഏറ്റവും അധികം കടപ്പാടുള്ളത് അല്ലാഹുവിനോട്.. മനുഷ്യ സൃഷ്ടിപ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യം അല്ലാഹുവിനുള്ള ആരാധനയെന്നാണ് ഇസ്ലാമിക പാഠം. രണ്ടാമതായി മാതാപിതാക്കളോടാണ് അവന്റെ ബാധ്യതയും കടപ്പാടും.
വിശുദ്ധ ഖുര്‍ആന്‍ സൂറ:അല്‍ ഇസ്‌റാഅ് ഇത് വ്യക്തമാക്കുന്നു. നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു. അവനല്ലാതെ നീ ആരാധിക്കരുത്, മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യണം.അവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടാളുമോ വാര്‍ദ്ധക്യം ബാധിച്ച് നിന്റെ സംരക്ഷണം ആവശ്യമായി വന്നാല്‍ നീ അവരോട് ഛെ , എന്നു പോലും പറയരുത്, പരുഷമായി പെരുമാറരുത്, അവരോട് രണ്ട് പേരോടും മാന്യമായ വാക്കുകള്‍ പറയുക, കാരുണ്യപൂര്‍വ്വം വിനയത്തിന്റെ ചിറക് അവര്‍ക്ക് താഴ്ത്തി കൊടുക്കുക, നീ പ്രാര്‍ത്ഥിക്കുക, നാഥാ... അവരിരുവരും കൊച്ചു നാളില്‍ എന്നെ പരിപാലിച്ച് വളര്‍ത്തിയപോലെ നീയും അവരോട് കാരുണ്യം കാണിക്കണേ ..'  (ഇസ്‌റാഅ് 23,24 ). സൂറ ലുഖ്മാനില്‍ അല്ലാഹു പറയുന്നു :മനുഷ്യനോട് അവന്റെ മാതാപിതാക്കളുടെ കാര്യം നാം ഉപദേശിച്ചിരിക്കുന്നു. കടുത്ത ക്ഷീണത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുല കുടി നിര്‍ത്താന്‍ രണ്ടു വര്‍ഷം വേണം. നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കുക.  (ലുഖ്മാന്‍ 14)
                സൂറ: ഇസ്‌റാഇലെ വാക്യം വിശദീകരിച്ചുകൊണ്ട് ഇമാം റാസി പറയുന്നു : മുമ്പ് നീ കുഞ്ഞായിരുന്നപ്പോള്‍ ആയിരുന്ന അതേ അവസ്ഥ പോലെ മാതാപിതാക്കള്‍ ബലഹീനതയുടേയും നിസ്സഹായതയുടെയും പ്രായത്തിലെത്തിയാല്‍ അവരോട് ഛെ എന്ന് പോലും പറയരുത്. ഇതിനര്‍ത്ഥം അവരോട് ഒരു കാര്യത്തിലും അനിഷ്ടം പ്രകടിപ്പിക്കരുത്, വേദനയുളവാക്കുന്ന ഒരാക്ഷേപ വാക്കും പറയരുത് എന്നാണ്. ഈ വാക്യം ആശയാര്‍ത്ഥത്തിലല്ല വാചകാര്‍ത്ഥത്തില്‍ തന്നെ എടുക്കണമെന്ന് സാരം.
മാതാപിതാക്കളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുകയോ രോഷത്തോടെ തുറിച്ചു നോക്കുകയോ പോലും ചെയ്യരുത് എന്ന് പണ്ഡിതന്‍മാര്‍ ഈ ആയത്തിനെ വിശദീകരിച്ചുക്കൊണ്ട് പറഞ്ഞിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. ഞാന്‍ നബി(സ) യോട് ചോദിച്ചു.അല്ലാഹുവുന് ഏറ്റവും പ്രിയങ്കരമായ പ്രവര്‍ത്തി ഏതാണ് ? അവിടുന്ന് പറഞ്ഞു. യഥാ സമയത്തെ നിസ്‌കാരം.ഞാന്‍ ചോദിച്ചു. പിന്നെ ഏതാണ്? മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യല്‍ അവിടുന്ന് പ്രതിവചിച്ചു.

                മാതാപിതാക്കളില്‍ തന്നെ ഉമ്മയ്ക്കാണ് മക്കളുടെ സ്‌നേഹത്തിന്റെയും ആദരവിന്റെയും വലിയ അവകാശമെന്ന് തിരു നബി (സ) പഠിപ്പിക്കുന്നു. പിതാവിനേക്കാള്‍ മൂന്നിരട്ടി പരിഗണനയ്ക്ക് അര്‍ഹയാണ് ഉമ്മ.
അബൂ ഹുറൈറയില്‍ നിന്ന് നിവേദനം :
ഒരാള്‍ തിരു നബി സന്നിധിയില്‍ വന്ന് ചോദിച്ചു: യാ റസുലല്ലാഹ്..എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ് ?അവിടുന്ന് പറഞ്ഞു :നിന്റെ  ഉമ്മ. . പിന്നെ ആരാണ്? പ്രവാചകന്‍ പ്രതിവചിച്ചു.. നിന്റെ ഉമ്മ. പിന്നെ ആരാണ്? നിന്റെ ഉമ്മ തന്നെ തിരുമേനി  പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു പിന്നെയാരാണ്? നിന്റെ ഉപ്പ     (ബുഖാരി. മുസ്ലിം)



                ഉമ്മ കേവലം ഒരു സ്ത്രീ അല്ല. ഉമ്മത്തിന്റെ, ഭാവി സമൂഹത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ചരിത്രപരമായ പങ്ക് വഹിക്കേണ്ട മഹത്തായ പദവിയാകുന്നു മാതൃത്വം. അല്ലാഹുവിന്റെ ഖിലാഫത്ത് ഭൂമിയില്‍ നിര്‍വഹിക്കുകയെന്ന മഹത്തായ ദൗത്യമാണ് മനുഷ്യന് ചെയ്ത് തീര്‍ക്കാനുള്ളതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈ ഖിലാഫത്ത് നിര്‍വ്വഹണതത്തിന്റെ പശ്ചാതലമൊരുക്കുകയാണ് ഓരോ ഉമ്മമാരുടെയും ഉത്തരവാദിത്തം. ഉമ്മയാകുന്നു മനുഷ്യന്റെ ആദ്യത്തെ കളിത്തൊട്ടില്‍, പ്രഥമ പാഠശാല. പിച്ചവെച്ചുതുടങ്ങുന്ന കുഞ്ഞ് സംസ്‌കാരത്തിന്റെ ആദ്യ പാഠം പഠിക്കുന്നതും വിശ്വാസത്തിന്റെ ബാലരശ്മികള്‍ ഏറ്റുവാങ്ങുന്ന്തും ഉമ്മയില്‍ നിന്നാണ്. നബി(സ) പറയുന്നു: എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടാണ്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമാക്കിത്തീര്‍ക്കുന്നത്.
                ഉമ്മയാണ് കുടുംബത്തിന്റെ കുലീനതയെയും വ്യക്തിത്വത്തെയും നിര്‍ണ്ണയിക്കുന്നത്. മക്കള്‍, അല്ലാഹു മനുഷ്യന് നല്‍കിയ സ്‌നേഹ സമ്മാനമാണെന്നാണ് (ഹിബത്തുള്ളാഹ്) ഇസ്ലാമിക ഭാഷ്യം. അവന്‍ ഈ സമ്മാനം  നല്‍കാന്‍ തൊരഞ്ഞെടുത്ത മാധ്യമം ഉമ്മയുടെ ശരീരമാണെങ്കില്‍ അവരുടെ തര്‍ബിയത്തിന്റെ പ്രഥമ ചുമതലയും അവര്‍ക്ക് തന്നെയാണ്.
ഒരു നബി വചനം നമുക്കിങ്ങനെ വായിക്കാം, നിങ്ങള്‍ കുട്ടികളെ സ്‌നേഹിക്കുക, അവരോട് കരുണ കാണിക്കുക, അവരോട് കരാര്‍ ചെയ്താല്‍ പാലിക്കുക. (ത്വഹാവി)
നമ്മുടെ ഉമ്മമാര്‍ ഏറെ പഠിച്ചു വെക്കേണ്ട ഒരു പാഠമാണിത്. പ്രശ്‌നങ്ങളില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടാന്‍ വേണ്ടി കുട്ടികള്‍ക്ക് പല വാഗ്ദാനങ്ങളും നല്‍കുന്നവരുണ്ട്. എന്നാല്‍ പിന്നീട് അത് പാലിക്കുന്നതില്‍ അവരൊട്ടും ശ്രദ്ധിക്കാറുമില്ല. പിഞ്ചു മനസ്സുകളില്‍ ഇത്തരം വാഗ്ദത്ത ലംഘനങ്ങള്‍ സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ അവരുടെ സ്വഭാവ രൂപീകരണത്തെ പോലും ബാധിക്കാനിടയുണ്ട്. കുട്ടികളുടെ മുമ്പില്‍ വെച്ച് മറ്റുള്ളവരെ ആക്ഷേപിക്കുക, വളര്‍ത്തു മൃഗങ്ങളെയും മറ്റും ക്ഷപിക്കുക, അവരോടൊത്ത് സഭ്യേതരമല്ലാത്ത ഫിലീമുകളും മറ്റും കാണുക തുടങ്ങിയ കാര്യങ്ങളും അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം പല ഉമ്മമാരും ഓര്‍ക്കാറില്ല.
                ഗള്‍ഫ്, നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ ഗുണപരമായ   ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. അതോടൊപ്പം പ്രവാസം സൃഷ്ടിച്ച സാമൂഹ്യ-സാംസ്‌കാരിക ആഘാതങ്ങളെയും കാണാതിരുന്നുകൂടാ...
ഉമ്മയുടേയും ഉപ്പയുടേയും കര്‍ത്തവ്യങ്ങള്‍ ഒരേ സമയം നിര്‍വഹിക്കേണ്ടി വരുന്ന ഒരു മാപ്പിള സത്രീയാണ് പ്രവാസത്തിന്‍രെ സങ്കീര്‍ണ്ണമായ ഈടുവെപ്പുകളിലൊന്ന്. സാമൂഹ്യ ബോധവും അറിവുമുള്ള സ്വന്തം കുടുംബത്തെക്കുറിച്ചും സമൂഹത്തിന്റെ വളവു തിരിവുകളെപറ്റിയും കൃത്യമായ കാഴ്ചപ്പാടുള്ള ഒരു ഉമ്മ യെയാണ് മലയാളി മുസ്ലിം ഉമ്മത്ത് തേടുന്നത്. ആധുനിക വിദ്യാഭ്യാസം ഒരനിവാര്യതയായി സമൂഹ മനസ്സ് അംഗീകരിക്കുകയും അതേസമയം കാമ്പസുകളടക്കം തങ്ങളുടെ മക്കള്‍ ബന്ധപ്പെടുന്ന ഒരിടവും വേണ്ടത്ര സുരക്ഷിതമല്ലാതായിത്തീരുകയും ചെയ്തുകൊണ്ടിരിക്കുന്ന ആസുരതയാര്‍ന്ന ഒരു  കാലത്ത് ഭാവി തലമുറയുടെ ദീനും ദുന്‍യാവും സംരക്ഷിക്കാന്‍ വഴിയൊരുക്കുകയെന്ന അതീവ ദുഷ്‌കരമായ ദൗത്യമാണ് നമ്മുടെ ഉമ്മമാര്‍ക്ക് ചെയ്തു തീര്‍ക്കാനുള്ളത്. ദൗര്‍ഭാഗ്യ കരമെന്ന് പറയട്ടെ! സമകാലിക സമൂഹത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള അജ്ഞത ഒരു ഭാഗത്തും, ഭര്‍ത്താവിന്റെ വേര്‍പാട് സൃഷ്ടിക്കുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ മറു ഭാഗത്തുമായി നട്ടം തിരിയുന്ന നമ്മുടെ ഉമ്മമാര്‍ ഒടുക്കം വിണ്ഢിപ്പെട്ടിയുടെ മുമ്പില്‍ കണ്ണീര്‍ സീരിയിലുകളില്‍ സമാധാനം കണ്ടെത്തുകയാണ്.
ചരിത്രത്തിലെ ഉമ്മമാര്‍
ചുട്ടു പൊള്ളുന്ന മരുഭൂമി, ചുറ്റും ഭീകരമായ നിശബ്ദത, നോക്കെത്താത്ത ദൂരത്ത് പോലും ഒരു മനുഷ്യന്റെ ശബ്ദം  കേള്‍ക്കാനില്ല. കയ്യിലുള്ള ദാഹ ജലം അവസാനിച്ചിരിക്കുന്നു. കുഞ്ഞ് വാവിട്ട് നിലവിളിക്കുകയാണ്. മരണം മണക്കുന്ന ആ ചുറ്റു പാടില്‍ ഒരു മാതാവ് സഫാ മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ വെപ്രാളത്തോടെ ഓടിക്കൊണ്ടിരിക്കുന്നു. മനസ്സിന്റെ ഏതോ ഒരു കോണില്‍ പ്രതീക്ഷയുടെ കൊച്ചു നാളവും വഹിച്ചുകൊണ്ട്. ഹാജറ: ചരിത്രത്തിന്റെ ഉമ്മ :ഏതൊരു മനുഷ്യനും പതറിപ്പോകുന്ന, പ്രതിസന്ധിയുടെ പോര്‍മുഖത്ത് അജയ്യയായി നില്‍ക്കുന്ന മാതൃത്വം. ഹാജറായുടെ സഹനം സംസമായി പൊട്ടിയൊഴുകുന്നു. ഒപ്പം മനുഷ്യകുലത്തിന്റെ പുതിയ ഒരു പ്രയാണം ആരംഭിക്കുകയും ചെയ്യുന്നു. അതിലൂടെ ഹാജറാ ചരിത്രത്തിന്റെ ഉന്‍മയാകുന്നു, സംസ്‌കാരത്തിന്റേയും... 
                ഇസ്ലാം പരിചയപ്പെടുത്തിയ ഓരോ സ്ത്രീയും ചരിത്രത്തെയും കാലത്തെയും രൂപപ്പെടുത്താന്‍ കെല്‍പ്പുള്ളവരാണ്. മറിയം ബീവി, മൂസാ(അ)ന്റെ മാതാവ്, ഉവൈസുല്‍ കര്‍നിയുടെ ഉമ്മ, അസ്മാ ബിന്‍ത് അബീബക്‌റ്, ഇമാം ശാഫിഈയുടെയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടേയും ഉമ്മമാര്‍  മാനുഷ്യകത്തിന്റെ മഹാ മാതൃകകളായി അവര്‍ നമുക്ക് മുമ്പിലുണ്ട്. അവരാരും അബലകളല്ല. സമകാലിക മുസ്ലിം സ്ത്രീകള്‍ക്ക് മുമ്പില്‍ വയ്ക്കാവുന്ന ഏറ്റവും നല്ല മാതൃകകളാണവര്‍. എല്ലാ പ്രതിസന്ധികളേയും ഒറ്റക്ക് നേരിടേണ്ടി വന്നവര്‍. തവക്കുലിന്റെ, നിശ്ചയ ദാര്‍ഢ്യത്തിന്റെ മാന്ത്രികത്താക്കോലുക്കൊണ്ട് ചരിത്രത്തിലേക്ക് വാതില്‍ തുറന്നവര്‍.ഉമ്മമാരേ.. പരിക. പ്രകാശം പൂക്കുന്ന ആ പാതകളില്‍ നിന്ന് നമുക്കും ഒരു കൈത്തിരിയാവാം......


28/10/2011

ഹൃദയം

ഹൃദയം

ശരീരത്തില്‍  ഒരു മാംസക്കഷണമുണ്ട്, അത് നന്നായാല്‍ സര്‍വ്വവും നന്നായി, അത് മോശമായാല്‍ സര്‍വ്വവും മോശമായി. അതാണ് ഹൃദയം.

മാലാഖമാരേക്കാള്‍ ഉന്നതിപ്പെടാനും മൃഗങ്ങളേക്കാ ള്‍  അധപതിക്കുവാനും സാധിക്കുന്ന വിധത്തിലാണു മനുഷ്യന്‍റെ സൃഷ്ടിപ്പ്.
രാഗം, ദേഷ്യം, കാമം, ക്രോധം, ലോഭം, മോഹം, മദം, വാത്സല്യം, ഈര്‍ഷ്യ, അസൂയ, ദംഭം, ദര്‍പ്പം, അഹങ്കാരം ഇവ ഹൃദയത്തിന്‍റെ വിവിധ വികാരങ്ങളാണ്. രാഗം ലൈംഗികതയെ ഉത്തേജിപ്പിക്കുന്നു, കാമം നിരര്‍ത്ഥകമായ ഒരുപാട് ആര്‍ത്തികളേയും മോഹങ്ങളേയും പണിയുന്നു. ക്രോധം എടുത്തുചാട്ടത്തിന്‍റെ മൂലഹേതുവാണ്. എല്ലാം തനിക്കാകണമെന്ന ആര്‍ത്തി വിചാരമാണ് ലോഭം. ധര്‍മ്മാധര്‍മ്മത്തെ മാനിക്കാത്ത ധനപ്രമത്തത ബാധിച്ച ചിന്തകള്‍ക്ക്‌ തിമിരം ബാധിക്കലാണ് മോഹം. സമ്പത്ത് കൊണ്ട് എന്തും നടക്കുമെന്ന ധാരണയാണ് മദം. മറ്റുള്ളവര്‍ നന്നാവുന്നതിലുള്ള അസഹ്യതയാണ് മാത്സര്യം. തന്നെ ബാധിക്കുന്ന കഷ്ടപ്പാടുക ള്‍  എന്തേ മറ്റുള്ളവനെ ബാധിക്കാത്തത് എന്ന വിചാരമാണ് ഈര്‍ഷ്യ. അപരന് ഗുണം പിടിക്കുന്നത് അസഹ്യമായിക്കൊണ്ട് ദേഷ്യപ്പെടലാണ് അസൂയ. എല്ലാവരും തന്നെ പ്രകീര്‍ത്തിക്കണമെന്ന വിചാരമാണ് ദംഭം. എനിക്ക് തുല്യം മറ്റൊന്നില്ല എന്ന തോന്നലാണ് ദര്‍പ്പം. എന്തിനും ഞാ9 മതിയെന്നത് അഹങ്കാരവുമാണ്.
ഒരുപ്രാര്‍ത്ഥനാ വേളയില്‍ സ്വന്തം കാര്യങ്ങളൊന്നും അല്ലാഹുവിനോട് ചോദിക്കാതെ അന്യന്‍റെയും അയല്ക്കാരന്‍റെയും കാര്യങ്ങള്‍  മാത്രം ചോദിച്ച പ്രവാചക പുത്രി ഫാത്വിമാ (റ)യോട് പുത്രനായ ഹസന്‍ (റ) കാര്യം തിരക്കിയപ്പോ ള്‍  മകനേ........ആദ്യം അവരുടേത്, എന്നിട്ട് നമ്മുടേത് എന്നായിരുന്നു മറുപടി.....!!!!!
സമ്പാ സഅദ് വെള്ളിക്കീല്‍
previous home

Search This Blog