Showing posts with label മുഹമ്മദ്‌ നബി(സ്വ). Show all posts
Showing posts with label മുഹമ്മദ്‌ നബി(സ്വ). Show all posts

07/04/2013

‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......

പ്രമുഖ ആഗോള മുസ്‌ലിം ചിന്തകനും തുہ،ിഷ് നവോത്ഥാനത്തിനായി ജീവിതം ഉഴിھു വെ،ുകയും ചെയ്ത പ്രമുഖ ധിഷണാ ശാലി എം. ഫതഹുأ ഗൂലന്റെ ദി ഇന്‍ഫിനിن് ലൈن് എന്ന മുഹമ്മദ് നബി(സ) ചരിത്ര ഗ്രظത്തെ،ുറിച്ച്.............
   
‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......
നവലോകത്തിന്റെ പുതിയ സാഹചര്യങ്ങളെ കണ്ണ്തുറന്ന് അപഗ്രഥി،ുന്നതിലൂടെ മാത്രമേ മുസ്‌ലിം സാമൂഹ്യ ജീവിതത്തിന്റെ ഇടപെടലുകؤ،് പ്രസക്തിയുണ്ടാവുകയുإുവെന്നത് സമകാലിക സാഹചര്യങ്ങളെ മുന്‍നിത്തി പറھേ മതിയാവൂ. ഇബ്‌നുഖآദൂന്‍ കണ്ടെത്തുന്ന ചരിത്രപരതയുടെ അത്യാവശ്യം സന്ദہഭങ്ങളിലെأാം അതത് കാലങ്ങളുടെ സാധ്യതകളെ،ുറിച്ചും അതിനനുസൃതമായ പ്രവہത്തന രീതികളുടെ സാധുതകളെ،ുറിച്ചും മാനവ നാഗരികതകؤ ബോധ്യമുإവരായിരി،ണമെന്ന സൂചന കാണാം. വികാസമെന്നത് മിഥ്യയأാത്തതിനാലും കാലാനുസൃതമായി തുടہന്നു വന്ന വാہപ്പു മാതൃകകؤ ഒരി،ലും സാഹചര്യത്തോളം സഹചാരിയായി തുടരാനാവിأെന്നുമുإ ഇന്നത്തെ ബോധത്തിനു മുന്നിലിരുന്ന് ഇസ്‌ലാമിക ലോകം വിശാലമായി ചിന്തി،ണമെന്നത് അനിവാര്യമായിരി،ുകയാണ്. പ്രമുഖ ആഗോള ഇസ്‌ലാമിക ചിന്തകന്‍ എം. ഫതഹുأ ഗൂലന്റെ ‘ദി ഇന്‍ഫിനിن് ലൈن്, ആന്‍ അനാലിസിസ് ഓഫ് പ്രൊഫن് മുഹമ്മദ് (സ)’(The Infinite Light-An Analysis of Prophet Muhammed-pbuh) പ്രസക്തമാവുന്നത് ഇവിടെയാണ്.
അشമായ വികല നടപടികളിലൂടെ ഇസ്‌ലാമിക വികാരത്തെ തുہ،ിയുടെ മണ്ണിآ നിന്ന് എടുത്തുമാنിയ കമാآ പാഷയുടെ വിചിത്രാധ്യായങ്ങളിലൂടെ നഷ്ടപ്പെട്ട സമ്പന്നമായ ഇസ്‌ലാമിക പൈതൃകത്തെ വീണ്ടെടു،ുന്നതിآ ബൗദ്ധികമായി സ്വാധീനിച്ച വ്യക്തികളിآ പ്രധാനിയാണ് ഫതഹുأ ഗൂലന്‍. ആധുനിക സാഹചര്യങ്ങളുടെ നിരന്തരമായ ഇസ്‌ലാം വിരുദ്ധ സമ്മہദ്ധങ്ങؤ،െതിരെ പ്രവാചക ബോധനങ്ങؤ എങ്ങനെ പ്രസക്തമാവുന്നു എന്നതിന്റെ അരികുചേہന്നാണ് ഗൂലന്‍ പ്രവാചക ചരിത്രരചന،് മുന്നിട്ടിറങ്ങുത്.
നൂنാണ്ടുകളുടെ പഴ،ങ്ങؤ،ിപ്പുറവും തികھ ഗവേഷണ താത്പര്യത്തോടെ പ്രവാചകന്‍ മുഹമ്മദ്(സ) യെ،ുറിച്ച് പഠനങ്ങളും ആശയസംവാദങ്ങളും തുടہന്നു കൊണ്ടിരി،ുന്നുവെങ്കിലും, പ്രവാചക വിരുദ്ധനാട്യങ്ങؤ എ،ാലത്തെയുമേറെ വہദ്ധിച്ചുകൊണ്ടിരി،ുന്ന സമകാലികതയെ എങ്ങനെ അഭിമുഖീകരി،ണമെന്ന ചോദ്യത്തിന്റെ മറുവാ،ിലൂടെയാണ് ‘ദി ഇന്‍ഫിനിن് ലൈن്’ കടന്നുപോവുന്നത്. മൗലികമായി പ്രവാചകത്വമെന്ന പദവിയിലൂടെ അإാഹുവിന്റെ ഉദ്ദേശമെന്താണെന്ന് പ്രവാചക ചരിത്രത്തിന്റെ അടിത്തട്ടിآ നിന്ന് തുടങ്ങി പ്രാവാചക ജീവിതത്തിآ നിന്നും സ്വഹാബികളിലേ،ും താബിഉകളിലേ،ും വരെ നീളുന്ന ചരിത്ര പാഠങ്ങളെ വിശാലമായ താത്വിക ബോധത്തോടെയാണ് ഗൂലന്‍ വരച്ചു കാട്ടുന്നത്. ആധുനിക സമസ്യകളോട് പൊരുതിയിരി،ാന്‍ എത്തരത്തിലുإ പ്രബോധന രീതിയാണ് അനുകരി،േണ്ടതെന്നും പുസ്തകം സൂചിപ്പി،ുന്നുണ്ട്.

07/02/2012

പ്രേമാഗ്നിയില്‍ വെന്തുരുകുന്ന രാഗതാളങ്ങള്‍

പ്രേമാഗ്നിയില്‍ വെന്തുരുകുന്ന രാഗതാളങ്ങള്‍
തിരുപിറവിയുടെ അനുഗ്രഹീതരാപകലുകള്‍ വസന്തപേമാരിയുമായി ആസന്നം ചെയ്തിരിക്കുന്ന ശാന്തമുഹൂര്‍ത്തത്തിന്റെ സൗകുമാര്യത തൂകുന്ന ആനന്ദോല്‍സവമായി ഒരു റബീഅ് കൂടി കടന്നുവന്നിരിക്കുന്നു. മനുഷ്യ ജമണ്ഡലങ്ങളുടെ നായകന്‍ മുഹമ്മദ് നബി (സ) യുടെ പ്രകാശപൂര്‍ണ്ണമായ ജീവിതത്താളുകള്‍ അക്ഷരക്കൂട്ടങ്ങളായും കാവ്യോല്‍സവങ്ങളായും പ്രകീര്‍ത്തനാരവങ്ങള്‍ സൃഷ്ടിക്കുന്ന സ്തിതവിശേഷമാണെവിടെയും. സൈകതതട്ടില്‍ വരച്ചുവെച്ച പുണ്ണ്യജീവിതത്തിന്റെ അനുരണനങ്ങള്‍ താള്ത്മകതയുടെ ആത്മീയരാഗങ്ങളായി രൂപം പ്രാപിക്കുകയും അനുരാഗാത്മകതയുടെ സ്വരരാഗസുധയായി പടര്‍ന്നിറങ്ങുകയും ചെയ്യുന്ന പുണ്ണ്യരാവുകളാണ് ഈ വസന്തത്തിന്റെ അകക്കാല്‍ പനികത തുറന്നുകാട്ടുന്നത്.
വിശ്വാസ സൗകുമാര്യതയുടെ അകത്തളങ്ങളില്‍ തളം കെട്ടിനില്‍ക്കുന്ന വൈകാരികതയുടെ പ്രായോഗികരൂപങ്ങളായാണ് പ്രകീര്‍ത്തന്ങ്ങള്‍ പ്രവാചക ദര്‍ബാറിന്റെ പാര്‍ശ്വങ്ങളില്‍ പ്രതിധ്വനിപ്പിക്കുന്നത്. പ്രേമഭാജനത്തിന്റെ ദര്‍ശനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രകാശം

വെളിച്ചെത്തിനെന്തൊരു വെളിച്ചം

വെളിച്ചെത്തിനെന്തൊരു വെളിച്ചം
അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാണ്. വെളിച്ചത്തിനുമേല്‍ വെളിച്ചം. മുഹമ്മദ് നബി(സ) വെളിച്ചമാണ്. അല്ലാഹുവിന്റെ വഴിയിലേക്ക് ക്ഷണിക്കാന്‍ നിയോഗിതനായ ജാജ്വലഭദ്രദീപമാണെന്ന് (സിറാജുല്‍ മുനീര്‍) അഹ്‌സാബ് സൂറ:45-46 വചനങ്ങളിലും കാണാം. പ്രവാചകാനുരാഗ കാവ്യത്തില്‍ അന്‍ത നൂറുന്‍ ഫൗഖ നൂര്‍ എന്നത് ഒരു മഹോന്നത ഉപമാലങ്കാരമാണ്. അല്ലാഹുവിന്റെ നൂറില്‍ നിന്ന് ആവാഹിച്ചെടുത്ത തിരുനബി (സ) യുടെ പരിശുദ്ധ ഒളിവിനെ സ്വീകരിച്ചവരുടെ മുഖങ്ങള്‍ പുനരുദ്ധാരണദിനത്തില്‍ പ്രകാശമായിരിക്കും. പ്രകാശവാനായ നാഥനിലേക്കുള്ള അവരുടെ നോട്ടം കാരണം അവരുടെ വദനങ്ങള്‍ വെട്ടിത്തിളങ്ങും. ആസമയം അവരുടെ പ്രാര്‍ത്ഥന റബ്ബനാ അത്മിം ലനാ നൂറനാ എന്ന പ്രകാശപൂര്‍ത്തിക്കുവേണ്ടിയുള്ള തേട്ടവചനമായിരിക്കും

പ്രവാചക സ്‌നേഹം: ആസ്വാദനം, അനുഭൂതി

പ്രവാചക സ്‌നേഹം: ആസ്വാദനം, അനുഭൂതി
മനുഷ്യന്റെ സഹജശേഷിയാണ് സ്‌നേഹം. അഭൗമികവും ദിവ്യപ്രചോദിതവുമാണത്. സ്‌നേഹിക്കുന്നവനും സ്‌നേഹിക്കപ്പെടുന്നവനും തമ്മിലുള്ള അഗാത തല സ്പര്‍ശിയായ പാരസ്പര്യത്തിന്റെ, അത്യുന്നതമായ ബാന്ധവത്തിന്റെ അനന്തര ഫലങ്ങളാണ് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ആഴവും പരപ്പും അളക്കാന്‍ നമ്മെ സഹായിക്കുന്നത്. ഈ ദ്വിമുഖങ്ങളുടെ വൈകാരികവും വൈചാരികവുമായ കാര്‍മ്മികവുമായ സമാനതകള്‍
ഈ ബന്ധത്തിന്റെ ഉത്തമ നിദര്‍ശനങ്ങള്‍ തന്നെയാണ്. സ്‌നേഹിതര്‍ തമ്മില്‍ അനുകരണാത്മകമായ സ്വഭാവ കൈമാറ്റങ്ങള്‍ നടക്കുകയും അത് കാരണം ഇവരുടെ വികാരവിചാരാദികള്‍ സമീകരിക്കപ്പെടുകയും ഫലത്തില്‍ ഉന്നതമായ സ്‌നേഹപാരവശ്യത്തിന്റെ വരിഷ്ടമായ വിതാനത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. അന്തസ്സാരശ്ശൂന്യവും മാംസനിബദ്ധവുമായ പ്രേമപ്രണയങ്ങളൊഴിച്ചു നിര്‍ത്തിയാലുള്ളതൊക്കെ ഈ താത്വിക മാനത്തിന്റെ വെളിച്ചത്തില്‍ വായിക്കപ്പെടുന്നതും വായിക്കപ്പെടേണ്ടതുമാണ്
മര്‍ഹബന്‍ ബിക യാ ഹബീബല്ലാഹ്...

മരുഭൂമിയിലെ മരുപ്പച്ച അപൂര്‍വ്വവും മരീചിക കൃത്രിമവുമാണ് പക്ഷേ, 1486 ആണ്ട് മുമ്പൊരു തണല്‍ മരം അവിടെ മുളച്ചു പൊങ്ങി. ആ തണലിന്റെ വളര്‍ച്ചയും ഉയര്‍ച്ചയുമെല്ലാം അത്ഭുതകര വും അനിതരസാധരണവുമ ായിരുന്നു.
വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ തിന്മയുടെ തീക്കാറ്റില്‍ വെന്തുരികയ ഒരു സമൂഹത്തിന് നന്മയുടെ തെളിനീര്‍ കോരിക്കുടിപ്പിച്ച മഹാമനീഷി, അതായിരുന്നു മുഹമ്മദ് (സ).
ലോകചരിത്രത്തില്‍ ഒരു പാട് മഹരഥന്മാരെ പക്ഷേ അവരിലൊന്നും കാണാത്ത ഒരു വ്യക്തിപ്രഭാവം മുഹമ്മദ് നബി (സ) യെ വ്യതിരക്ത നാക്കുന്നു. മൈക്കല്‍ എച്ച് ഹര്‍ട്ട് ദി ഹണ്ട്രണ്ട് തയ്യാറാ ക്കുമ്പോള്‍ ഒന്നാമനായി മുഹമ്മദ് നബിയെ ചേര്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയതും അതേ ശ്രേഷ്ഠത തന്നെ.
previous home

Search This Blog