Showing posts with label കാലത്തിനൊപ്പം. Show all posts
Showing posts with label കാലത്തിനൊപ്പം. Show all posts

05/07/2018

വൈക്കത്ത് ഞാന്‍ ചെന്നു
ബേപ്പൂരും കണ്ടു ഞാന്‍
ഇതിഹാസ കഷണ്ടിതന്‍
കവിത രചിക്കണമെനിക്കിനി.

പാത്തുമ്മ താത്തയും

താത്താന്റെ പൊന്നാടും
പായും വീടകം
കയറി നിരങ്ങി ഞാന്‍

ബാര്‍ഗവീ നിലയകം

പോയിട്ട് നോക്കി ഞാന്‍
സുല്‍ത്താന്‍ ബഷീറിന്റെ 
മീശയില്‍ എഴുതണം.

നായരും തോമയും

ദിവ്യനും മമ്മൂഞ്ഞും
തലയോലപ്പറമ്പാകെ
തപ്പിത്തിരഞ്ഞു ഞാന്‍

ഫാബിയെക്കണ്ടു മടങ്ങവെ 

കേട്ടുഞാന്‍
ഗസലുകള്‍ ഇശലുകള്‍
ഗ്രാമഫോണ്‍ പാട്ടുകള്‍

വലിയേഴു വരികളും 

നീളപ്പദങ്ങളും 
വാക്കുകള്‍ കോര്‍ത്തിട്ട്
വണ്ണമായ് പാടണം

കൂട്ടിക്കുറച്ചിട്ടും 

എണ്ണി ഗുണി

'ന്റെ ഭാഷക്കൊരു സുല്‍ത്താനുണ്ടാര്‍ന്നു; മ്മടെ ബേപ്പൂര്‍ സുല്‍ത്താന്‍'


"ഇമ്മിണിബല്ല്യൊന്ന്". ബഷീറിനെ വിശേഷിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെയാണ് ഏറെ അഭികാമ്യം. കാരണം മലയാള സാഹിത്യ ലോകത്തെ ഇമ്മിണി ബല്ല്യൊരാളായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. കാലയവനികക്കുള്ളില്‍ ബഷീര്‍ മാഞ്ഞെങ്കിലും തന്റെയൊരു പിടികഥകളാല്‍ അനേക കോടി, ബഷീറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ കോടി കോടി കോടി അന്തകോടി, വായനക്കാരുടെ മനസ്സില്‍ ബഷീര്‍ ഇന്നും ജീവിക്കുന്നു.കാരണം,  കഥകളില്‍ നിറഞ്ഞ വാക്കുകളത്രയും ബഷീറിന്റെ ഹൃദയത്തില്‍ നിന്നുള്ളതായിരുന്നു.
. ആ വാക്കുകളെ വീണ്ടും വീണ്ടും വായിക്കാന്‍ ഹൃദയങ്ങള്‍  വെമ്പല്‍ കൊണ്ടു. കഥകളില്‍ ഇലാഹിനേയും ലൗകിക സ്‌നേഹത്തേയും ആത്മബന്ധത്തേയും അനുഭവങ്ങളുടെ ശിലയില്‍ വരച്ച് തീര്‍ത്തപ്പോള്‍ തമ്പുരാനെന്ന് സാഹിത്യ ലോകം നീട്ടി വിളിച്ചു.

ആ പേരില് എല്ലാം ഉണ്ടായിരുന്നു. മലയാളത്തിലെ വല്ല്യേ'ന്മാരുടെ വാക്കുകളേയും അക്ഷരങ്ങളേയും മാത്രം മലയാള ഭാഷയായി സാഹിത്യമായും കഥകളായും കവിതകളായും  അംഗീകരിക്കപ്പെടുകയും  വായിക്കപ്പെടുകയും ചെയ്യു മലയാളികള്‍ക്കിടയിലേക്കായിരുു ബഷീര്‍ കടുവത്. പ്പാന്റെയും മ്മാന്റെയും ന്റെയും  വാക്കുകളെ ബഷീര്‍ കൂടെകൂ'ിയപ്പോള്‍ മലയാളിത്തി് പുതയൊരു ഭാഷ പിറവി കൊണ്ടു. കഥകള്‍ പിറ്ു. ന്റുപ്പാപ്പക്കൊരാന ണ്ടാര്‍ു, ഇമ്മിണി ബല്ല്യൊ് തുടങ്ങിയ വാക്കുകളെ മലയാളക്കര ഓമനിച്ചു. ഭാഷ ഭൂര്‍ഷ്വാസികളില്‍ നിും മലയാളത്തെ ആ വിപ്ലവകാരി 'മ്മ്‌ടെ' നാ'ിലേക്ക് കൊണ്ടു വു. ശബ്ദതാരാവലിയും വെച്ച് വായിക്കേണ്ടിവ മലയാളികള്‍ക്ക്  ബഷീറിന്റെ വാക്കുകളെ വീ'ിലിരുു ഒറ്റയിരുപ്പി് വായിച്ചു തീര്‍ത്തു. അത് കൊണ്ട് തെയാണ് ആ വിപ്ലവകാരിയെ കേരളക്കര നെഞ്ചിലേറ്റിയത്. അദ്ദേഹത്തിന്റെ വാക്കുകളെ ഹൃദയത്തിലേറ്റിയത്. ബഷീറിന്റെ കഥകള്‍ പലപ്പോഴും കവിതകളായി അനുഭവപ്പെു. നാ'ിലെ പാത്തുമ്മയും ആടുകും മജീദും സാറാമ്മയുമൊക്കെ നായികാ നായകന്മാരായി ബഷീര്‍ കൂടെക്കൂ'ിയപ്പോള്‍ ബഷീറിന്റെ കഥകള്‍ വായനക്കായി ഹൃദയങ്ങള്‍ തിരക്ക് കൂ'ി. ചില ഹൃദയങ്ങള്‍ വാക്കുകള്‍ക്കിടയില്‍ ലയിച്ചു ചേര്‍ു. ചില ഹൃദയങ്ങളതില്‍ മരിച്ചു വീണു.

മതിലുകളും ബാല്ല്യകാല സഖിയും പ്രേമ ലേഖനവുമെല്ലാം മലയാളം കേ'തില്‍ വെച്ച ഏറ്റവും നല്ല പ്രണയ കഥകളാണ്. പുതിയ കാലത്തിും സാഹിത്യത്തിും നഷ്ട്‌പ്പെ' ഹൃദയങ്ങള്‍ക്കിടയിലെ പ്രണയ കഥകളായിരുു അവകള്‍.
വാക്കുകള്‍ക്ക് അനുഭവങ്ങളുടെ നിറം നല്‍കി ബഷീറിന്റെ തൂലികയില്‍ പിറവി കൊണ്ട പാത്തുമ്മയുടെ ആടും അനുരാഗത്തിന്റെ ദിനങ്ങളുമെല്ലാം മലയാളികള്‍ പലവെ'ം കണ്ണിമ ചിമ്മാതെ വായിച്ചു. സമയം പോയതറഞ്ഞില്ല. ഒരേ സമയം ബഷീറിന്റെ വാക്കുകള്‍ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. കാരണം ബഷീറിന്റെ ഓരോ വാക്കുകളും ആയിരം കഥകളെ ഒളിപ്പിച്ചു വച്ചിരുു.

 വലിയ ശബ്ദങ്ങള്‍ക്കിടയില്‍ ഉയര്‍ കേള്‍ക്കാത്ത ശബ്ദങ്ങളെ സമൂഹത്തിന് കേള്‍പ്പിച്ച് കൊടുത്ത ബഷീറിന്റെ ശബ്ദങ്ങള്‍ വായനക്കാരന്റെ ഹൃദയം കേ'റിഞ്ഞു. 'ശബ്ദങ്ങള്‍ക്കെതിരെ നാനാമൂലകളില്‍ നിും ശബ്ദങ്ങളുയര്‍െങ്കിലും ആ വകളെയെല്ലാം അതിജീവിച്ച് ബഷീറിന്റെ ശബ്ദങ്ങള്‍ മുഴങ്ങി കൊണ്ടേയിരുു. പാവപ്പെ'വരുടെ എഴുത്തുകാരനായി ബഷീര്‍ പലപ്പോഴും വാഴ്ത്തപ്പെ'ു.
ഭൂമിയുടെ അവകാശികളിലൂടെയും, അനര്‍ഘനിമിഷത്തിലൂടെയും, യാ..ഇലാഹിലൂടെയും ഒും ഒും കൂ'ിയാല്‍ ഇമ്മിണിബല്ല്യൊാണെ മജീദിന്റെ മറുപടിയിലൂടെയും സൂഫിസ തത്വങ്ങള്‍ പരസ്യവും രഹസ്യവുമായി അവതരിപ്പിച്ച മലയാള സാഹിത്യത്തിലെ ബഷീര്‍ എ സൂഫി ദാര്‍ശനികനെയും കേരളക്കര കണ്ടു. കഥകളിലൂടെ സൂഫിസം പറഞ്ഞ ഒരു ബഷീര്‍. സര്‍വ്വ ലൗകിക സ്‌നേഹമെ സൂഫി ദര്‍ശനത്തി് വേണ്ടിയൊേണം രചിക്കപ്പെ'താണ് 'ഭൂമിയുടെ അവകള്‍' എ കഥയെ് വായനക്കാര്‍്ക്ക് തോിയെങ്കില്‍ അത് സ്വാഭാവികം. ഞാനും നീയും എ യാഥാര്‍ത്ഥ്യത്തില്‍ നിും അവസാനം നീ മാത്രമാകു നിമിഷം പറഞ്ഞ് ത് ആത്മാവും ദൈവവും തമ്മിലുള്ള ഇലാഹി ബന്ധത്തിന്റെ പര്യാവസാനത്തിലേക്ക് വായിനക്കാരെ കൈപിടിച്ച് കൊണ്ട് പോയ അനര്‍ഘ 'നിമിഷം'.

തന്റെ കഥകളെ പോലെ വിശാലമായിരുു ബഷീറിന്റെ കഥയും. ആ ജീവിതം പലരേയും ചിന്തിപ്പിച്ചു. നര്‍മതയുടെ പ്രിതീകമായ ഭര്‍ത്താവിനേയും പിതാവിനേയും എഴുത്തുകാരനേയും സ്വാതന്ത്ര സമര സേനാനിയേയും പത്രാധിപനേയും തുടങ്ങി ഒരു സൂഫിയെ വരെ പലരും ബഷീറില്‍ കണ്ടു. 1908 ല്‍ ജനിച്ച് 1994 ല്‍ ബഷീര്‍ ലോകത്തോട് വിടപറയുമ്പോഴേക്കും വിടപറയാന്‍ കഴിയാത്ത വിധത്തില്‍ ബഷീര്‍ പലരുടേയും ഹൃദയങ്ങളില്‍ കയറിപ്പിടിച്ചിരുു. എഴുത്തുകാരനൊേ സാഹിത്യക്കാരനൊേ ഉള്ള ഭാവം പോലുമില്ലാതെ ഒരു സാധാരണക്കാരനായി നില്‍ക്കു ബഷീറിനെയായിരുു പൊതു വേദികളിലടക്കം ജീവിതത്തില്‍ വരെ നാം കണ്ടത്. ഞാന്‍ ഞാഞ്ഞൂലിനെ പോലെയോ മൃഗങ്ങളെ പോലെയോ പാമ്പിനെപോലെയോ ഉള്ള തമ്പുരാന്റെ ഒരു സൃഷ്ടി എായിരുു ഒരു സംഭാഷണത്തിിടയില്‍ ത െചോദിച്ചപ്പോള്‍ നല്‍കിയ വിശദീകരണം. ഭാര്യയുടെ മാല കിണറ്റില്‍ പോയപ്പോള്‍ സാഹിത്യകാരന്‍ എ ഭാവമില്ലാതെ  സ്വയം കിണറ്റിലറങ്ങി മാലയെടുത്തത് ഭര്‍ത്താവെ ബഷീറായിരുു. ചായ കുടിച്ചതി് ശേഷം ഗ്ലാസ് കമഴ്ത്തിവെക്കുത് എന്തിനാണ് എം എന്‍ കാരശ്ശേരി ചോദിച്ചപ്പോള്‍ ' ച്ചിരിപ്പിടിയോളം ചായ ബാക്കി കാണും ഉറുമ്പ് വ് വീണ് ചാകും അതൊഴിവാക്കാനെ് പറഞ്ഞ ബഷീറില്‍ ഉറുമ്പിനെ പോലും നോവിക്കാന്‍ കഴിയാത്ത ഒരു മനസ്സിനെ തെളിഞ്ഞ് കാണാം. ഒരിക്കല്‍ ഷാഹിന ഒരു റോസാപ്പൂവ് ചെടിയില്‍ നി് പറിച്ചപ്പോള്‍ ' നിനക്ക് കാണാനെത് പോലെ പുഴുക്കള്‍ക്കത് ഭക്ഷിക്കാനുള്ളതാണ്.നിനക്കിത് പറിക്കാന്‍ ആരാണ് അധികാരം തതെ് ചോദിച്ച സര്‍വ്വ ലൗകിക സ്‌നേഹിയായ ബഷീറിനെ ആരും വായിക്കപ്പെടാതെ പോകരുത്.
ബഷീറെും നഗ്ന പാദനായി'ായിരുു ഭൂമിയിലൂടെ സഞ്ചരിച്ചിരുത്. ഒരിക്കല്‍ ഇതിനെക്കുറിച്ച് എം എന്‍ കാരശ്ശേരി ചോദിച്ചപ്പോള്‍ ' ഈ ഭൂമിയില്‍ ചെരിപ്പി'് ചവി'ാന്‍ എനിക്ക് പ്രയാസം തോി എത്രയോ കാലമായി അതൊുമില്ല. എ ബഷീറിന്റെ പതുങ്ങിയ ശബ്ദം

16/01/2017

സിറിയ: ഭരണകൂടം പൗരനു നേരെ തോക്കു ചൂണ്ടുമ്പോള്‍

2011ല്‍ സിറിയയില്‍ പ്രതിസന്ധി ആരംഭിച്ചതിനു ശേഷം അസദ് ഭരണകൂടത്തിന്റെ രഹസ്യ തടവറകളില്‍ ലോകമറിയാതെ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ചിത്രമായി പുറത്തു വന്ന 'സീസര്‍ ഫയല്‍' സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന മനുഷ്യവേട്ടയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. സീസറെന്ന അപരനാമത്തില്‍ കഴിഞ്ഞ വര്‍ഷമാദ്യം മുതല്‍ സിറിയയിലെ രഹസ്യ തടവറകളില്‍ നടക്കുന്ന അരും കൊലകളെക്കുറിച്ച് ഭീകരമായ ഫോട്ടോകളിലൂടെ ലോകത്തെ അറിയിച്ച അജ്ഞാതനായ സൈനികന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിലാണ് നിരവധി മാനുഷിക പ്രതിസന്ധികളെക്കുറിച്ച് ലോകമറിയുന്നത്.

സീസര്‍ ഫോട്ടോഗ്രാഫുകളിലുള്‍പ്പെട്ട അഹ്്മദ് മുസല്‍മാനിയെന്ന സിറിയയിലെ പതിനാലുകാരനായ പിഞ്ചു ബാലനെ ഭരണകൂടം തടവില്‍ വെക്കാന്‍ കണ്ടെത്തിയ കാരണം വര്‍ഷങ്ങളോളമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വേദിയാവുന്നുവെന്നാണ് തെളിയിക്കുന്നത്. തെക്കന്‍ സിറിയയിലെ ദറാക്കടുത്തുള്ള ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്തുന്ന അസദ് സൈന്യത്തിനു അഹ്്മദിന്റെ ഫോണില്‍ നിന്നും ലഭിച്ച അസദ് വിരുദ്ധ ഗാനമാണ് ഈ പിഞ്ചുബാലനെ രഹസ്യതടവറയിലിട്ട് അതിനിഷ്ഠൂരമായി പീഡിപ്പിച്ചു കൊന്നു കളയാന്‍ കാരണമായി ലഭിച്ചത്. സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതു മുതല്‍ പ്രാണ രക്ഷാര്‍ത്ഥം ലെബനനില്‍ തന്റെ അമ്മാവന്റെ കൂടെ താമസിക്കുന്ന അഹ്്്മദ് സ്വന്തം ഉമ്മയുടെ കബറടക്കത്തില്‍ പങ്കെടുക്കാന്‍ ജന്മഭൂമിയായ സിറിയയിലേക്ക് വരുന്നതിനിടെയാണ് സൈനികര്‍ പരിശോധിക്കുന്നതും അന്യായമായി തടവിലാക്കുന്നതും. പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടനുസരിച്ച് അഹ്്മദിനുണ്ടായ ദുരനുഭവത്തിന് സമാനമായ സംഭവങ്ങള്‍ സിറിയയില്‍ നിരവധി പൗരന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് തെളിയുന്നത്.

തീര്‍ത്തും സംഘടിതമായ തടവുരീതിയിലധിഷ്ഠിതമായി പൗരന്‍മാരെ ഇല്ലായ്മ ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് സീസര്‍ ഫയല്‍ വെളിപ്പെടുത്തുന്നത്. ഭരണകൂടം തടവില്‍ വെച്ച് പീഢിപ്പിക്കുന്ന പൗരന്‍മാരുടെ ദീനമായ മുഖങ്ങള്‍ പകര്‍ത്തിയെടുത്ത സീസര്‍ ഷൂവിനുള്ളിലും ബെല്‍റ്റിനിടയിലും ഒളിപ്പിച്ചു വെച്ച യു.എസ്.ബി വഴിയാണ് അസദ് സൈന്യത്തിന്റെ പീഢനമുറകള്‍ ലോകത്തിനു മുന്നില്‍ വെളിച്ചം കാണിച്ചത്. കഴിഞ്ഞ വര്‍ഷമാദ്യം തന്നെ സീസര്‍ ഫയലുകള്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിക്കപ്പെട്ടുവെങ്കിലും തീര്‍ത്തും നിഷ്ഠൂരമായ ശിക്ഷാ രീതികളാണ് രഹസ്യ തടവറകളില്‍ അസദ് സൈനികര്‍ നടപ്പിലാക്കുന്നതെന്നാണ് പുതിയ ഫയലുകള്‍ തെളിയിക്കുന്നത്.

സ്വന്തം ജനതക്കു നേരെ രാസായുധം പ്രയോഗിക്കാനും ഭരണകൂടത്തെ നോക്കി കണ്ണടച്ചാല്‍ പോലും രാജ്യദ്രോഹമാക്കി മാറ്റി തടവില്‍ വെച്ചു പിഢിപ്പിക്കാനും കൊന്നു കളയാനും അസദിനെ പ്രേരിപ്പിക്കുന്നത് അധികാര മോഹവും ആധിപത്യ മനോഭാവവുമാണെന്ന് സിറിയയിലെ ബാത്ത് പാര്‍ട്ടിയുടെയും അസദ് കുടുംബത്തിന്റെയും രാഷ്്ട്രീയ ചരിത്രം കൃത്യമായി പറഞ്ഞു തരുന്നുണ്ട്. 1946 ഏപ്രില്‍ 11ന് സിറിയ സ്വതന്ത്രമായതിനു ശേഷം ബാത്ത് പാര്‍ട്ടി(അറബ് സോഷ്യലിസ്റ്റ് റിസക്ഷന്‍ പാര്‍ട്ടി)യുടെ കീഴിലാണ് ആധുനിക സിറിയന്‍ ജനത ജീവിച്ചു പോന്നത്. 1946ല്‍ സ്വതന്ത്രമായെങ്കിലും എഴുപതുകള്‍ വരെ അസ്ഥിരതയും രൂക്ഷമായ പ്രതിസന്ധിയും രാഷ്്ട്രീയ അട്ടിമറികളും കൊണ്ടു വീര്‍പ്പുമുട്ടുകയായിരുന്നു സിറിയ. എഴുപതിനു ശേഷമാണ് സിറിയയില്‍ രക്തരഹിത വിപ്ലവത്തിലൂടെ നിലവിലെ പ്രസിഡണ്ട് ബഷാറുല്‍ അസദിന്റെ പിതാവ് ഹഫീസുല്‍ അസദ് അധികാരത്തില്‍ വരുന്നത്. പ്രസിഡണ്ടിന്റെ കാലാവധി ഏഴു വര്‍ഷമായിരുന്നിട്ടും സ്വയം ഹിത പരിശോധനയിലൂടെ തന്റെ അന്ത്യം വരെ മുപ്പതു വര്‍ഷമാണ് അദ്ധേഹം സിറിയയെ ഭരിച്ചത്. 2000 ജൂണ്‍ 10 ന് അദ്ധേഹം അന്തരിച്ചപ്പോള്‍ മകന്‍ ബഷാറുല്‍ അസദ് പ്രസിഡണ്ട് പദം ഏറ്റെടുക്കുന്നതു തന്നെ അധികാര മോഹത്തിന്റെയും ആധിപത്യ മനോഭാവത്തിന്റെയും ചീഞ്ഞു നാറുന്ന പ്രതിനിധാനമായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പ്രസിഡണ്ടാവുനുള്ള പ്രായപരിധി ചുരുങ്ങിയത് നാല്‍പതു വയസ്സെന്ന നിയമത്തെ ഇരുത്തിത്തിരുത്തിയാണ് അന്നു വെറും 34 വയസ്സുള്ള അസദ് അധികാരത്തിലേറുന്നതെന്ന വസ്തുത തന്നെ സിറിയന്‍ പ്രതിസന്ധിയുടെ മൂലകാരണത്തെക്കുറിച്ച് വ്യക്തമാക്കിത്തരുന്നുണ്ട്.  ഹഫീസ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്ക് വിപരീതമായി ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണിനുമേര്‍പ്പെടുത്തിയ വിലക്കു നീക്കി ഭരിച്ചു തുടങ്ങിയ അസദിന് പ്രസ്തുത ജനാധിപത്യ നയത്തെ ഒരു വര്‍ഷത്തിനപ്പുറത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ സാധിച്ചില്ല. 2001 നു ശേഷം സര്‍ക്കാര്‍ സ്വഭാവം മാറ്റുകയും പൗരാവകാശ പ്രവര്‍ത്തകരെയും സംഘടനകളെയും അടിച്ചമര്‍ത്തിത്തുടങ്ങുകയും ചെയത അസദ് പതിയെ ഏകാധിപതിയായി സിറിയയെ വിഴുങ്ങിക്കൊണ്ടിരുന്നു.

അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ പ്രതിസന്ധിക്ക് ഇനിയും പരിഹാരം കണ്ടെത്തുന്നതില്‍ ആഗോള സമൂഹം അമാന്തം കാണിക്കുന്നത് മാനവികതക്കു നേരെയുള്ള ഭീഷണിയായി വേണം കാണാന്‍. ജനപഥവും ജനാധിപത്യവും ആഘോഷിക്കുന്ന ആധുനിക രാഷ്ട്രമീമാംസക്ക് സിറിയയുടെ വിഷയത്തില്‍ നിഷ്്പക്ഷമായ ഒരു വിശകലനത്തിന് മുതിരാന്‍ പോലും കഴിയാത്തതിന്റെ കാര്യ കാരണങ്ങള്‍ സിറിയയുടെ ചരിത്രവും പ്രാദേശിക സ്വത്വവും പറഞ്ഞു തരും. അറബ്് ലോകത്ത് എണ്ണ വറ്റുന്നതു വരെ ആഗോള രാഷ്ട്രങ്ങള്‍ മരുഭൂമി വിടില്ലെന്ന് തീര്‍ച്ചയാണ്. യുദ്ധ മുഖത്ത് ഭീകരവാദത്തിനെതിരെ വീരവാദം മുഴക്കുന്ന രാഷ്ട്രങ്ങള്‍ തന്നെ ഐ. എസുമായി പിന്‍വാതില്‍ എണ്ണക്കച്ചവടം നടത്തുന്നുവെന്ന വാര്‍ത്ത ഈയൊരു നിരീക്ഷണത്തെ ശക്തമായി പിന്തുണക്കുന്നുണ്ട്്.

ഐക്യരാഷ്ട്ര സഭയുടെ അഞ്ചു സ്ഥിരാംഗങ്ങളില്‍ നാലു രാജ്യങ്ങളും സിറിയയില്‍ വ്യത്യസ്ഥ നിലപാടുകളിലൂന്നി യുദ്ധമുഖത്തു തങ്ങളുടെ പ്രാദേശിക രാഷ്ട്രീയ നയങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നതു തന്നെ സിറിയന്‍ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുന്നുണ്ട്. അതേ സമയം സിറയയുടെ പകുതിയോളം പ്രദേശങ്ങള്‍ കൈയടക്കിയ ഇസ്്‌ലാമിക് സ്റ്റേറ്റ്് യൂഫ്രട്ടീസ് പ്രവിശ്യയെന്ന പേരില്‍ പ്രത്യേക അധികാര മേഖല സ്ഥാപിച്ച് സംഘടിതമായ ബ്യൂറോക്രസി സംവിധാനത്തിലൂടെയാണ് മുന്നോട്ട് പോവുന്നതെന്ന കാര്യം സിറിയയിലെ അരക്ഷിതാവസ്ഥയുടെ ഗൗരവം കൂട്ടുന്നുണ്ട്.

യാതൊരു അന്താരാഷ്ട്ര സമ്മര്‍ദ്ധത്തിനും വഴങ്ങാനൊരുക്കമില്ലാതെ അധികാരത്തില്‍ പിടിച്ചു തൂങ്ങുന്ന അസദും സിറിയയുടെ ജീവല്‍ സമ്പത്തുക്കളടങ്ങിയ പ്രധാന നഗരങ്ങളടക്കം പകുതിയോളം ഭൂപ്രദേശങ്ങള്‍ 'ഖിലാഫത്ത്' പ്രഖ്യാപിച്ച ഐ. എസും അധിനിവേശത്തിന്റെ കഴുകക്കണ്ണുകളുമായി സിറിയയെ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്ന അമേരിക്കയും റഷ്യയുമടങ്ങുന്ന ആഗോള ശക്തികള്‍ക്കുമിടയില്‍ കിടന്നു ഇല്ലാതാവുന്നത് മനുഷ്യ ജീവനുകളാണ്. ആഗോള സമൂഹത്തെ നിലവില്‍ അലട്ടുന്ന വിഷയം ഹണ്ടിംഗടണിന്റെ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനമല്ലെന്നും മാനവിതക്കും മനുഷ്യനന്മക്കും നേരെ തോക്കു ചൂണ്ടുന്ന ഭീകരതയുടെയും പൈശാചികതയുടെയും മനസ്സാണ് സമകാലിക പ്രതിസന്ധിയെന്നും തുര്‍ക്കി പണ്ഡിതന്‍ ഫത്ഹുല്ല ഗൂലന്‍ അറബ് ലോകത്തെ അരക്ഷിതാവസ്ഥയെക്കുറിച്ച് നിരീക്ഷിച്ചത് തീര്‍ത്തും വാസ്തവമാണെന്നാണ് മനസ്സിലാവുന്നത്.

08/07/2015

റമളാന്‍: ഖുര്‍ആനിന്റെ മാസം


                                                                       
         
                               സഈദ് പി കെ പുനുര്‍ 
        ആത്മനിവൃത്തിയുടെയും ആത്മാനുഭൂതിയുടെയും നിറവസന്തമായ വിശുദ്ധ റമളാന്‍ ഒരിക്കല്‍ കൂടി നമ്മില്‍ നിന്ന് വിടപറയാനായി. സ്വത്വത്തേയും ദൈവത്തേയും ജീവിത യാഥാര്‍ത്ഥ്യങ്ങളെയും തിരിച്ചറിയാനുള്ള ആത്മീയതയുടെ ഉന്നതമാര്‍ഗവും റമളാന്‍ മാത്രമാണ്. ജീവിതത്തിന്റെ അഴിച്ച് പണിക്കും മാറ്റത്തിരുത്തലുകള്‍ക്കുമുള്ള ഉണര്‍ത്തു

05/05/2014

എഴുത്തോല കുഞ്ഞു വാരിക ഒന്നാം ലക്കം പുറത്തിറങ്ങി

    


   എഴുത്തോല 
                                കുഞ്ഞു വാരിക 
      ഒന്നാം ലക്കം പുറത്തിറങ്ങി.
 
       കാപ്പാട്:ഖാസി കുഞ്ഞി ഹസന്‍ മുസ്്‌ലിയാര്‍ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന് കീഴില്‍ എഴുത്തോല കുഞ്ഞു വാരിക പുറത്തിറക്കി. സ്റ്റുഡന്റ്‌സ് എഡിറ്റര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസിലെ സര്‍ഗ്ഗ കൂട്ടായ്മ എഴുത്തുകൂട്ടമാണ് കുഞ്ഞു വാരിക പുറത്തിറക്കിയത്. അല്‍ ഹുദാ മസ്ജിദില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അബ്ദുറഊഫ് പട്ടിണിക്കര അസിസ്റ്റന്റ് എഡിറ്റര്‍ നിസാമുദ്ദീന്‍ കൊടുവള്ളിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സിയാദ് ചെറുവറ്റ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, മറ്റു ഉസ്താദുമാരടക്കം ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

 

09/03/2014

മാതൃത്വം മരവിക്കുമ്പോള്‍ --- -സിയാദ് ചെറുവറ്റ

                 മാതൃത്വം മരവിക്കുമ്പോള്‍     
    ഹൃദയം നഷ്ടപ്പെട്ട മാതൃത്വത്തിന്റെ നിഷ്ടൂര ക്രൂരതയുടെ ഇരകളുടെ കണ്ണീരുകൊണ്ടാണ് നവ പുലരികളില്‍ മാധ്യമങ്ങള്‍ രചിക്കപ്പെടുന്നത്. ചോരക്കുഞ്ഞുങ്ങള്‍ക്ക് ചോരയില്‍ മുക്കി യാത്രയയപ്പ് നല്‍കുന്ന കാഴ്ച. പിഞ്ചു പൈതങ്ങള്‍ക്ക് ആദരാഞ്ചലികളര്‍പ്പിച്ച് മലയാളിയുടെ കണ്‍തടങ്ങളില്‍ കണ്ണീരിനുപോലും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു.
    എന്തുകൊണ്ട് ഇത്തരം മാനസം മുറിക്കുന്ന ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുന്നു. സ്വന്തം മാതാവിനെ അറുകൊല ചെയ്ത് മടങ്ങാനൊരുങ്ങുന്ന മകന്റെ കാല്‍ വഴുതിയതുകണ്ട് മകനെ ശ്രദ്ധിച്ച് നടക്ക് എന്ന്  ഉപദേശിക്കുന്ന മാതൃ ഹൃദയം.സ്വശരീരത്തില്‍നിന്ന് സ്വയം ജന്മം നല്‍കിയ സ്വന്തം പിഞ്ചോമനയുടെ ജീവ ചേതനയെ സ്വകരങ്ങള്‍കൊണ്ട് അപഹരിച്ചെടുക്കാന്‍ മനസ്സ് കാണിക്കു

22/02/2014

കാലത്തിന്റെ കാലം - അഫ്‌സല്‍ പി.എം

           


ഇപ്പോള്‍,
പകലുകള്‍ക്ക് കറുപ്പു നിറമാണ്.
ഒരു നല്ല കാലം
കാലം ചെയ്തിരിക്കുന്നു.
വഴിയരികില്‍
കാലത്തിന്റെ
കറുപ്പു നിറമായ്..
കോലം കെട്ട തലകള്‍ മാത്രം.

വീടുകളില്‍
നന്മയെ പടിയിറക്കി
ചെകുത്താനെ
കുടിയിരുത്തുന്നു..

പീഡിതരുടെ
ശബ്ദം(രോദനം)
മുട്ടോളം മാത്രം..
ചവിട്ടിയരക്കപ്പെടുന്നത്-
ലോകത്തിന്റെ സ്വപ്‌നങ്ങളെ,

മുല്ല മൊട്ടുകള്‍ക്ക്
്‌നിറം
ചുവപ്പായിരിക്കുന്നു.
കവിയുടെ
തൂലികയ്ക്ക്
എന്‍ഡോ സള്‍ഫാന്‍ ബാധ,

കാലത്തിന്റെ
ശബ്ദത്തിന്
കണ്ഠമിടറിയിരിക്കുന്നു.

ഇപ്പോള്‍
നോട്ടം
ചൊവ്വയിലേക്കാണത്രെ....


                                                                                                             അഫ്‌സല്‍ പി.എം





19/10/2013

മൂല്യാധിഷ്ടിത കലാരംഗം കാലത്തിന്റെ ആവശ്യം: മുനവ്വറലി ശിഹാബ് തങ്ങള്‍.



മൂല്യാധിഷ്ടിത കലാരംഗം കാലത്തിന്റെ ആവശ്യം:  
                മുനവ്വറലി ശിഹാബ് തങ്ങള്‍.


കാപ്പാട്: ധാര്‍മ്മിക മൂല്യങ്ങളുടെ അഭാവമാണ് കലാസാഹിത്യരംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും മൂല്യാധിഷ്ടിത കലകളുടെ ഉത്ഥാനത്തിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂഎന്നുംകാപ്പാട് ഇസ്്‌ലാമിക് അക്കാദമി റെക്ടര്‍ പാണക്കാട് സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാപ്പാട്ഖാസികുഞ്ഞി ഹസന്‍ മുസ്്‌ലിയാര്‍ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഫെസ്റ്റ്'ഹൊറൈസണ്‍-13' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൊറൈസണ്‍-13ന്റെ ഈ സപ്ത സര്‍ഗ്ഗ ദിനങ്ങള്‍ മൂല്യാധിഷ്ടിത കലാ ലോകത്തിന്റെ പുനര്‍ നിര്‍മ്മിതിക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ഐനുല്‍ഹുദാ അബൂദാബി കമ്മിറ്റി സ്ഥാപനത്തിന് നിര്‍മ്മിച്ച് നല്‍കുന്ന അബൂദാബി ഷോപ്പിംഗ്‌സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മനവ്വറലി തങ്ങള്‍ നിര്‍വ്വഹിച്ചു. നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ ഗഡു അബൂദാബിഓര്‍ഫനേജ് കമ്മിറ്റി അഡൈ്വസറിബോര്‍ഡ് ചെയര്‍മാന്‍ പി.കെ.ഐ മുഹ്‌യുദ്ധീന്‍ ഹാജിയില്‍ നിന്നും സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. 'ഹൊറൈസണ്‍-13' കലാകായികജേതാക്കള്‍ക്കുള്ള ട്രോഫി വിതരണവും അവാര്‍ഡ്ദാനവും സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
പരിപാടിയില്‍ പ്രസിഡന്റ്എം അഹമ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.കെ ബാവ സാഹിബ്, ടി.എം ലത്വീഫ് ഹാജി പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി പി.കെ.ഐമുഹ് യുദ്ധീന്‍ ഹാജി അബൂദാബി, ഇബ്‌റാഹീംമുറിച്ചാണ്ടി(ദുബൈ കെ.എം.സി.സി), ക്രസന്റ് മുഹമ്മദലി ഹാജി, എംമുജീബ് റഹ്്്മാന്‍(മലബാര്‍ഗോള്‍ഡ്്), പാണക്കാട്ശാഹുല്‍ ഹമീദ് ഹാജി, കെപി അബ്ദുല്‍ അസീസ്(സെക്രട്ടറി അബൂദാബി ഓര്‍ഫനേജ് കമ്മിറ്റി), സിറാജ് പള്ളിക്കര(ട്രഷറര്‍ അബൂദാബി ഓര്‍ഫനേജ് ക്മ്മിറ്റി), എം.സി മുഹമ്മദ് കോയ, ഖാലിദ്(അബൂദാബി ഓര്‍ഫനേജ് കമ്മിറ്റി), , കെ ഉസ്മാന്‍ അത്തോളി, ബീരാന്‍ മാസ്റ്റര്‍,ശാഹുല്‍ഹമീദ്മാസ്റ്റര്‍ നടുവണ്ണൂര്‍ യഹ്‌യകട്ടിപ്പാറ(സെക്രട്ടറി അല്‍ ഇഹ്‌സാന്‍),അബ്ദുര്‍റഊഫ് പട്ടിണിക്കര(ചെയര്‍മാന്‍ അല്‍ ഇഹ്‌സാന്‍), എന്നിവര്‍സംസാരിച്ചു.



10/10/2013

സര്‍ഗവേദികള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നു: പി. ദാമോദരന്‍


സര്‍ഗവേദികള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നു: പി. ദാമോദരന്‍
കാപ്പാട്: സര്‍ഗാത്മക പരിപോഷണത്തിനുതകുന്ന കലാവേദികള്‍ അതുല്യമായ പ്രതിഭകളെ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുവെന്ന് മലയാള മനോരമ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി. ദാമോദര
ന്‍ പറഞ്ഞു. ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഫെസ്റ്റ് 'ഹൊറൈസണ്‍'13' നാലാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥ അഗതി മന്ദിരങ്ങള്‍ സമുഹത്തില്‍ നിര്‍വ്വഹിക്കുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വര്‍ഷംതോറും നടത്തി വരുന്ന അക്കാദമിക് ഫെസ്റ്റ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക പുരോഗതിക്ക് നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ഇരുന്നൂറോളം കലാ മത്സരങ്ങളും അമ്പതിലേറെ കായിക മത്സരങ്ങളുമണിനിരക്കുന്ന അക്കാദമിക് ഫെസ്റ്റ് ഒക്ടോബര്‍ പതിമൂന്നിന് സമാപിക്കും. പരിപാടിയില്‍ പ്രസിഡണ്ട് എം.അഹ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.കെ ബാവ, പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, കെ. പി അബ്ദുല്‍ അസീസ്, ലത്വീഫ് ഹാജി, മുനമ്പത്ത് അഹ്മദ് ഹാജി, പനായി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കോയ, നിസാര്‍ ഹുദവി, അബ്ദുര്‍റഊഫ് പട്ടിണിക്കര സംസാരിച്ചു.

07/10/2013

ഹൊറൈസണ്‍ 13 ന് വര്‍ണാഭമായ തുടക്കം.

ഹൊറൈസണ്‍

13 ന് വര്‍ണാഭമായ തുടക്കം.
            കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍
സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച അക്കാദമിക് ഫെസ്റ്റ് ഹൊറൈസണ്‍ 13 ന് വര്‍ണാഭമായ തുടക്കം.
വൈകിട്ട് അല്‍ ഹുദാ കാമ്പസില്‍ വെച്ച് നടന്ന പരിപാടി മാതൃഭൂമി ചീഫ് പി. ആര്‍. ഒ. കെ. ആര്‍ പ്രമോദ് കുമാര്‍
ഉദ്ഘാടനം ചെയ്തു.
മൂല്യാധിഷ്ഠിത കലകളാണ് സമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം പറ
ഞ്ഞു. സ്ഥാപനത്തിന്റെ വിശാലതയല്ല പ്രതിഭകളെ സൃഷ്ടി്ക്കുന്നത്. മറിച്ച് ഇതു പോലുള്ള സര്‍ഗ മത്സരങ്ങളാണെ
ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പാള്‍ അലി അക് ര്‍ ഹുദവി അധ്യക്ഷത വഹിച്ചു. മാതൃഭൂമി സ്‌പോര്‍ട് മാസിക എഡിറ്റര്‍ വിശ്വനാഥ്,
പി.കെ.കെ. ബാവ, എം. അഹമദ് കോയ ഹാജി, അഹമദ് ബാഖവി, നിസാര്‍ ഹുദവി, യഹ് യ കട്ടിപ്പാറ, സഅദ്
വെള്ളിക്കീല്‍ സംസാരിച്ചു.
നേരത്തെ നടന്ന വിളം ര റാലിക്ക് കാപ്പാട് അങ്ങാടി, തിരുവങ്ങൂര്‍ വഴി അല്‍ ഹുദാ കാമ്പസില്‍ സമാപിച്ചു.
എം. അഹമദ് കോയ ഹാജി പതാക ഉയര്‍ത്തി. അബ്ദുറഊഫ് പട്ടിണിക്കര, അഷ്‌റഫ് കട്ടിപ്പാറ, സിയാദ് പെരിെ
ങ്ങാളം നേതൃത്വം നല്‍കി.

ഹൊറൈസണ്‍'13 അക്കാദമിക് ഫെസ്റ്റിന് ഇന്ന് തുടക്കം

ഹൊറൈസണ്‍'13 അക്കാദമിക് ഫെസ്റ്റിന് ഇന്ന് തുടക്കം



           കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ ഈ വര്‍ഷത്തെ അക്കാദമിക് ഫെസ്റ്റ് 'ഹൊറൈസണ്‍-13' ന് ഇന്ന് തുടക്കം. വൈകീട്ട് 03.45 ന് അല്‍ ഹുദാ പ്രസിഡന്റ് അഹ്മദ് കോയ ഹാജി പതാക ഉയര്‍ത്തുന്നതോടെ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സര്‍ഗ്ഗോത്സവത്തിന് ആരവങ്ങളുയരും. പതാക ഉയര്‍ത്തലിന് ശേഷം അല്‍ഹുദാ കാമ്പസില്‍ നിന്ന് കാപ്പാട് തിരുവങ്ങൂര്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വിളംബര ജാഥ പുറപ്പെടും. ഖാസി കുഞ്ഞിഹസ്സന്‍ മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തിന് ശേഷമായിരിക്കും റാലി പ്രചാരണ കേന്ദ്രങ്ങളിലേക്ക് നീങ്ങുക. ജാഥ അല്‍ഹുദാ കാമ്പസില്‍ സമാപിച്ചതിന്ന് ശേഷം രാത്രി 07.00 മണിയോടെ ഫെസ്റ്റിന്റെ സ്റ്റേജ് പരിപാടികള്‍ മാതൃഭൂമി ചീഫ് പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ കെ.ആര്‍ പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ സാഹിബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്വാദിഖ് ഹസനി അക്കാദമി പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, നിസാര്‍ ഹുദവി മറ്റു കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും.
അക്കാദമി, ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളിലെ കലാ സര്‍ഗ്ഗ കായിക പ്രതിഭകള്‍ മാറ്റുരക്കുന്ന സര്‍ഗ്ഗ ദിനരാത്രങ്ങളാണ് അക്കാദമിക് ഫെസ്റ്റ്. അമ്പതിലേറെ കായിക മത്സരങ്ങളും ഇരുനൂറോളം കലാമത്സരങ്ങളും അക്കാദമിക്  ഫെസ്റ്റിനെ സമ്പുഷ്ടമാക്കുന്നു. കായിക, സ്റ്റേജേതര മത്സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ന് രാത്രി ഏഴ് മുതല്‍ 12 ശനി വരെയുള്ള തിയ്യതികളില്‍ രാവിലെ മുതല്‍ രാത്രി 10.00 വരെ നീണ്ടുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ കലാപരിപാടി കള്‍ക്കായി കലാലയ മുറ്റം ഒരുങ്ങിക്കഴിഞ്ഞു.


13/09/2013

സെപ്റ്റമ്പര്‍ 11ന് പിന്നിലെ നാടകങ്ങള്‍ - അജ്മല്‍ ആര്‍ കെ

സെപ്റ്റമ്പര്‍ 11ന് പിന്നിലെ നാടകങ്ങള്‍
     2001 സെപ്റ്റമ്പര്‍ 11ന് രാവിലെ 7-40 ന് ആദ്യവിമാനം റാഞ്ചപ്പെടുന്നു. ഒരു മണിക്കൂറിന് ശേഷം വടക്കേ ടവറില്‍ ഇടിക്കുന്നു. വീണ്ടും രണ്ടാമത്തെ വിമാനം തെക്കേ ടവറില്‍ ഇടിക്കുന്നു. പിന്നെ 9 മണിക്കൂറിന് ശേഷം പെന്റിഗണില്‍ വിമാനം ഇടിക്കുന്നു.വീണ്ടും 25 മിനിറ്റിന് കൊണ്ട് വാഷിംഗ്ടണ്‍ ലക്ഷ്യമാക്കിപ്പറന്ന വിമാനം പെന്‍സില്‍ സന്നാഹങ്ങളുള്ള അമേരിക്കന്‍ വ്യോമസേനയുടെ ഒരു വിമാനം പോലും സംഭവങ്ങള്‍ അവസാനിക്കുന്നത് വരെ അന
അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍-13": ക്യാമ്പസ് ഒരുങ്ങുന്നു.
കാപ്പാട്: ക്യമ്പസിന്റെ സര്‍ഗ്ഗാഘോഷങ്ങളിലൊന്നായ അക്കാദമിക് ഫെസ്റ്റ് ഒക്ടോബര്‍ 7ന് ആരംഭിക്കും. കലയുടെ നവ ചക്രവാളങ്ങള്‍ തീര്‍ത്ത് അല്‍-ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികമായി സംഘടിപ്പിച്ചു വരുന്ന അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍" എന്ന നാമഥേയത്തില്‍ ഒക്ടോബര്‍ 7മുതല്‍ 13 വരെ നടക്കും. ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍ക്കൊള്ളിച്ച് നടത്തപ്പെടുന്ന ഫെസ്റ്റിന് ഇതിനകംതന്നെ ടീമുകള്‍ രൂപീകരിച്ച് പരിശീലനങ്ങളാരംഭിച്ചിട്ടുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കായിക മത്സരങ്ങള്‍ സപ്തംബറില്‍ തന്നെ നടക്കും. കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ പുതിയയിനം മത്സരങ്ങളും പരിപാടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന ഹൊറിസോണിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ക്യാമ്പസ്. 

22/08/2013

ഇസ്ലാമിക് ബാങ്കിംഗ്


  1.  ഇസ്ലാമിക് ബാങ്കിംഗ്

ഇസ്ലാമിക് ബാങ്കിംഗ്  സിസ്റ്റത്തിന്  ആഗോളാടിസ്ഥാനത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. പത്തോളം ലോകരാഷ്ട്രങ്ങള്‍, ഐക്യരാഷ്ട്രസഭ, ആഫ്രിക്കന്‍ യൂണിയന്‍ തുടങ്ങിയ രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ സംഘടനകള്‍ ഇതിനകം തന്നെ ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റത്തിലേക്ക് കടന്ന് വന്നിട്ടുണ്ട് . 1975ല്‍ സ്ഥാപിതമായ  പ്രസ്തുത ബാങ്കിങ്ങ് രീതിയുടെ സന്നദ്ധസേവനങ്ങളെ ലോകം വളരേയേറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്

21/08/2013

ഹജ്ജ്: മനസാന്നിധ്യം അനിവാര്യം- പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍

ഹജ്ജ്: മനസാന്നിധ്യം അനിവാര്യം- പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍
കാപ്പാട്: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് കേവലം ചടങ്ങുകള്‍ക്കപ്പുറം പരിപൂര്‍ണ്ണ മനസാന്നിധ്യം അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍ പറഞ്ഞു.

08/04/2013

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........
                                                                                               സിദ്ധീഖ് കെ.കെ പൂവ്വാട്ടുപറമ്പ്

കണ്ണുപൊട്ടിയ കാമത്തിന്റെ ക്രൂരതപരത്തുന്ന കണ്ണീര്‍ പരമ്പരകളിലൂടെ മനസ്സാക്ഷി മരവിപ്പിച്ചുകൊണ്ടിരുന്ന വിചിത്രധ്യായങ്ങളുടെ തുടര്‍ച്ചയായിരുന്നു ‘ഓടുന്ന ബസിലെ മാനഭംഗം’. സംഗീത താളാത്മതകള്‍ ഒട്ടും കളയാതെ സര്‍വ്വകക്ഷിതര മാധ്യമങ്ങളും അവതരിപ്പിച്ച ടൈറ്റില്‍ ആദ്യകേള്‍വിയില്‍ അതോര്‍ത്ത് പിടക്കാത്ത ഹൃദയമുണ്ടാകില്ല. ലജ്ജിക്കാത്ത മനുഷ്യനും. മനസ്സാക്ഷി തുളച്ചുകയറുന്ന മൃഗീയമര്‍ദ്ദനത്തിന്റെ മുറവിളി. അചിന്തനീയമായ നേട്ടങ്ങളിലേക്ക് മനുഷ്യബുദ്ധി തുളച്ചുകയറുന്നതും അതിനേക്കാള്‍ വേഗതയില്‍ അവന്‍ മനുഷ്യത്തത്തില്‍ നിന്ന് മൃഗീയതയിലേക്ക് കൂപ്പുകുത്തുന്നതുമാണ് ഉത്തരാധുനികതയുടെ ഇന്നത്തെ ഒരു പുറം.
ഓടുന്ന ബസിലെ മാനഭംഗം ഹേയ്... എന്തൊക്കെയാണിത്? ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന് പറഞ്ഞത് ഇതൊക്കെയാകുമല്ലേ....? ആറാം നൂറ്റാണ്ടിനെ ചരിത്രകാരന്മാര്‍ ഇരുണ്ടയുഗം (ഡാര്‍ക് എയ്ജ്) എന്ന് വിളിച്ചു. അവരെയോര്‍ത്ത് ഊറിച്ചിരിച്ചു. സഹതപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഉത്തരാധുനിക യുഗം എന്ന് നമ്മള്‍ വിളിക്കുന്നു. ഇരുണ്ട നൂറ്റാണ്ടുകാരെ വെല്ലും വിധം അവരെ ഏറെ പിന്നിലാക്കി നിര്‍ലജ്ജം നമ്മള്‍ കുതിക്കുന്നു. ചരിത്ര രചനക്കിടയില്‍ അവരുടെ രചനകളെ ഏറെ ആക്ഷേപിച്ച നമ്മള്‍ അത് നമ്മില്‍ നിന്നാവുമ്പോള്‍ തത്വങ്ങളും സ്വതന്ത്ര സംജ്ഞകളും നിരത്തി ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. മാറ്റമായി ഒന്നു മാത്രം. അവരുടെ യുദ്ധങ്ങള്‍ ഗോത്ര മഹിമക്കും അഭിമാനത്തിനും വേണ്ടിയായിരുന്നെങ്കില്‍ ഇന്ന് അത് പണത്തിനായി മാറിയിരിക്കുന്നു.
വിവിധ പേരുകളില്‍ ജനങ്ങളെ പറ്റിച്ച് ധാരാളം വിവാഹം കഴിച്ച് തന്ത്രപരമായി അവരുടെയൊക്കെ വൃക്ക വില്‍ക്കല്‍ തൊഴിലാക്കിയ ഇബ്‌നുവിനെകുറിച്ചുള്ള ഈ അടുത്തായിരുന്നു. ലോക പോലീസിന്റെ കണ്ണ് നനയിച്ച കാട്ടാള വെടിവെപ്പും കുട്ടികള്‍ക്ക് നേരെയുള്ള ദേഹോപദ്രവങ്ങളും എന്തിന്റെ സൂചനയാണ്?. അല്ലെങ്കില്‍ എന്തിന്റെ വിശദീകരണമാണ്?. ചരമം, പ്രാദേശികം തുടങ്ങിയ തലക്കെട്ടുകളില്‍ അച്ചടിച്ചുവന്ന പത്രങ്ങള്‍ കോലപാതകം, ബലാല്‍സംഘം എന്നിങ്ങനെ ന്യായമായും മാറ്റിയെഴുതേണ്ടിയിരിക്കുന്നു. സ്‌നേഹവും കാരുണ്യവും വറ്റി വരണ്ട കാമ ക്രൂര്യവും അക്രമ വാസനകളും മൂര്‍ത്തീ ഭാവം പൂണ്ട ഭീകര അന്തരീക്ഷത്തിലാണ് നമ്മളിന്ന് കഴിയുന്നത്. ഈ ദുരന്ത പരിസരത്തിന് ഒരു മാറ്റമില്ലേ...? ഈ കൊടും ക്രൂരതകള്‍ക്ക് ഒടുക്കവുമുണ്ടാകും; ഉണ്ടാകണം. എന്താണ് ആ പരിഹാര മാര്‍ഗ്ഗം? വിമോചന പാന്ധാവ്? യുവാവിന്റെ ഭ്രാന്തന്‍ കൈകളാല്‍ ഇരുപത് കുട്ടികളടക്കം 26 പേര്‍ വെടിയേറ്റു മരിച്ച നിത്യ വിചിത്ര ദുരന്തത്തോട് നിറ കണ്ണുകളോയെ പ്രതികരിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ആധുനികതയുടെ അതിശയങ്ങള്‍ മൃഗങ്ങളുടെ കൈകളിലാണെന്ന് മഹാ നടുക്കത്തോടെ മനുഷ്യനെ പഠിപ്പിച്ച ഓടുന്ന ബസിലുണ്ടായ കൂട്ട മാനഭംഗത്തെ തപിക്കുന്ന ഹൃദയത്തോടെ അപലപിച്ച ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ത്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയും സര്‍വ്വോപരി പ്രാധാന മന്ത്രിയും മറ്റ് സാധാരണ പൗരന്മാര്‍ മുതല്‍ രാഷ്ട്ര നേതാക്കളടക്കം അനേകമാളുകള്‍ പറഞ്ഞ ഒരു പ്രതികരണമുണ്ട്. “നിയമം കൂടുതല്‍ കര്‍ശനമാക്കെണം”. അത് തന്നെയാണ് ആത്യന്തികമായി പരിഹാര മാര്‍ഗ്ഗം. പക്ഷെ, നിയമങ്ങള്‍ കര്‍ശനമാക്കിയത് കൊണ്ട് മാത്രമായില്ല.

07/04/2013

Stain to Indian judiciary



Stain to Indian judiciary

        It is shame to India to initiate an year putting a fine point on its judiciary; from the first Delhi-rape case to the last Afsal Guru’s execution India has illustrates itself as incapable of introducing cute actions. Even such a brutal harassment was witnessed by the capital city, judiciary couldn’t put even a temporary full-stop to it as it was later reported a rape series in Delhi itself. Now Afsal Guru case is firing the public talks.
       An execution after six years imprisonment along with unrevealing the commencement even to his family is totally an undignified and unadoptable to such a great judicial system. Is it necessary a six- year duration for Indian presidency to finalize a matter? Or whether the Indian constitution is great or the ever changing political powers?
     Adding fuel to fire, it is the truth that there are many other death row culprits till waiting the equal fate, being sentenced to unlimited bondage and are not spoken about yet now. As a result, being of a prominent constitution, Indians get lost their confidence in it.


               
Muhammad sha

ഖാഇദെമിأത്ത് രാഷ്ട്രീയ നൈതികതയുടെ പറുദീസ

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ طാപകനും അഞ്ചര പതിنാണ്ടു കാലം ഇന്ത്യന്‍ രാഷ്ട്രീയത്തിآ നിہണ്ണായക സ്വാധീനം  ചെലുത്തുകയും ചെയ്ത മുഹമ്മദ് ഇസ്മായിآ സാഹിബ് സ്മരണയായിട്ട് 2013 ഏപ്രിآ 5ന് 41വہഷങ്ങؤ തികയുന്നു.
ഖാഇദെമിأത്ത്
രാഷ്ട്രീയ നൈതികതയുടെ പറുദീസ

അഞ്ചര പതിنാണ്ടിലേറെ،ാലം ഇന്ത്യന്‍ രാم്രീയത്തിآ നിہണ്ണായക സ്വാധീനം ചെലുത്തുകയും ഇന്ത്യന്‍ നൂനപക്ഷങ്ങളുടെ ധൈഷണിക സാന്നിധ്യമായി നിലനിآ،ുകയും ചെയ്ത ഖാഇദെമിأത്ത് മുഹമ്മദ് ഇസ്മാഈآ സാഹിബ് സ്മരണയായിട്ട് ഇന്നേ،് നാآപത്തിയൊന്ന് വہഷങ്ങؤ തികയുന്നു.
സہദാہ വأഭായി പട്ടേآ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരി،െ അദ്ദേഹത്തിന് ഒരു ചോദ്യം ലഭിച്ചു. മുസ്‌ലിം ലീഗിനെ  നിരോധി،ാന്‍ വأ മാہഗവുമുണ്ടോ എന്നതായിരുന്നു ചോദ്യകہത്താവിന്റെ ആശങ്ക. വിവിധ സമുദായങ്ങؤ،ി്ടയിآ സൗഹാہദ്ധം ഊട്ടിയുറപ്പി،ാനും സദ്മനോഭാവം വളہത്താനും സൗമനസ്യം സൃഷ്ടി،ാനുമാണ് മുസ്‌ലിം ലീഗ് ലക്ഷ്യമിട്ടു പ്രവہത്തി،ുന്നതെന്നും അത് കൊണ്ട് അത്തരമൊരു ആലോചനയൊന്നും ഗവണ്‍മെന്റിനിأ എന്നുമാണ് അദ്ധേഹം മറുപടി നآകിയത്.
ആറര പതിنാണ്ടു കാലത്തെ അതിജീവന ബോധ്യമായി മുസ്‌ലിം ലീഗെന്ന ന്യുനപക്ഷ പ്രطാനത്തിന് എ،ാലവും സഹവہത്തിയായ ചരിത്രപരതയുടെ അടയാളപ്പെടുത്തലായിരുന്നു പട്ടേലിന്റെ വാ،ുകളിലൂടെ പ്രതിധ്വനിച്ചിരുന്നത്. കഠിന തപസ്യയിലൂടെ സാമുദായിക സൗഹാہദ്ധം വളہത്തിയെടു،ാനും പാہട്ടിയുടെ രാജ്യസ്‌നേഹവും രാم്രീയ പ്രതിബദ്ധതയും ചോദ്യം ചെയ്തവരെ ബോധ്യപ്പെടുത്താനും മുസ്‌ലിം ലീഗിന് ഇന്നേ വരെ സാധ്യമായതിലെ അന്തہബോധനമായി വہത്തിച്ച് പ്രതീകമായിരുന്നു ‘അഭിമാനകരമായ അസ്തിത്വ’മെന്ന സ്വത്വ ബോധത്തിന്റെ കാതآ. രാم്രവും രാم്രീയവും സാമുദായിക ബോധവും ആദہശബദ്ധതയും ജീവിതത്തിന്റെ ഇതളുകളായി രൂപപ്പെട്ടു വരണമെന്ന് ആഹ്വാനം ചെ؟ുകയും സ്വജീവിതത്തിലൂടെ മാതൃകയാവുകയും ചെയ്ത ഒരു ത്യാഗിയുടെ ജീവിത ബോധ്യം തന്നെയായിരുന്നു അത്തരമൊരു സ്വത്വബോധത്തിന്റെ അസ്തിത്വമായി എ،ാലവും നിലനിന്നിരുന്നത്. സമൂഹത്തിന്റെ പ്രതീക്ഷയും പ്രത്യാശയും സാധ്യമായ സാഹചര്യങ്ങളിലൂടെ ഗുണാكകമായ പാതകؤ പണിത് സംരക്ഷി،ാനും മുന്നിട്ടിറങ്ങിയതിന്റെ പിന്‍കുറിയായി സമൂഹം അദ്ദേഹത്തിന് നآകിയ പ്രതീകമായിരുന്നു ഖാഇദെമിأത്തെന്നത്.
ലാളിത്യത്തിന്റെ പ്രതിരൂപം, ശുദ്ധമാനസന്‍, വിനയാന്വിതന്‍, ധീരമനസ്‌കന്‍, കുലീനതയുടെ ആؤരൂപം തുടങ്ങി അദ്ധേഹം ആہജിച്ചെടുത്ത വിശേഷണങ്ങളുടെ  സദ്ഗുണ പ്രതീകങ്ങؤ ദീہഘമാണ്. അചഞ്ചലമായ നിفയദാہഢ്യത്തിآ പാകപ്പെടുത്തിയ വിട്ടു വീഴ്ചയിأാത്ത ആദہശ രാഷ്ട്രീയം. സാഹചര്യത്തിന്റെ പോ،ുവരവിനനുസരിച്ച് കാലു മാറുന്ന അവസര വാദത്തിന്റെ രാഷ്ട്രീയം അദ്ധേഹത്തിന് അന്യമായിരുന്നു. ഖാഇദെമിأത്തിന്റെ പ്രതിബദ്ധത സہئതാ ആദہശാധിഷ്ഠിതമായിരുന്നു. സہئാكനാ സഹിഷ്ണുതയുടെ ജീവിതഉപകരണങ്ങؤ മാത്രം ശീലിച്ച അദ്ധേഹത്തിന്റെ ലക്ഷ്യാധിഷ്ഠിത ജീവിതത്തിന്റെ നിہവചനവും നിہئഹണവും സാക്ഷാത്കരി،ാന്‍ അദ്ധേഹത്തിന് അപരാധ ബോധത്തിന്റെ മനتിനെ ആശ്രയി،േണ്ടി വന്നിരുന്നിأ. നിരുപമമായ ഇرാശക്തിയും ബൗദ്ധികമായ നിശിതത്വവും ലക്ഷ്യബോധത്തിലുإ ആك വിശ്വാസവുമായിരുന്നു അദ്ധേഹത്തിന്റെ ജീവിത സഹചാരികؤ.
ഒരു ജനാധിപത്യ സംവിധാനത്തിآ രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുإ അഭേദ്യമായ ബشം തിരിച്ചറിയുകയും ന്യൂനപക്ഷ അവകാശങ്ങؤ ജനാധിപത്യ സംവിധാനത്തിآ അതിപ്രധാനമാണെന്നുമുإ ബോധ്യവുമായിരുന്നു അദ്ധേഹത്തിന്റെ ആദہശത്തിന്റെ അകപ്പൊരുؤ തന്നെ. പ്രായോഗിക രാഷ്ട്രീയ തലത്തിലും രാഷ്ട്ര തന്ത്രعതയിലും ഇസ്മായിآ സാഹിബ് നിہമ്മിച്ചു വെച്ച പ്രത്യയശാസ്ത്ര രൂപകങ്ങؤ അദ്ദേഹത്തിന്റെ ആദہശബദ്ധതയുടെ തനിപ്പകہപ്പുകؤ തന്നെയായിരുന്നു.  ഒരു രാഷ്ട്രീയപ്രطാനമെന്ന നില،് മുസ്‌ലിം ലീഗ് ഇന്ത്യയിآ സജീവമായി ഇടപെടലുകؤ നടത്തേണ്ട അനിവാര്യത ചൂണ്ടി،ാണി،ുകയും സ്വന്തമായി ഒരു സംഘടന ഉണ്ടാകുന്നത് മുസ്‌ലികളുടെ മൗലികാവകാശത്തിآ പെട്ടതാണെന്ന് സമہത്ഥി،ുകയും മുസ്‌ലിം ലീഗിനെ അവരുടെ പ്രാതിനിധ്യ പാہട്ടിയായി മുന്നോട്ട് കൊണ്ട് പോകാന്‍ മുസ്‌ലിംകؤ പ്രതിعാബദ്ധരാണെന്നും അദ്ധേഹം പ്രഖ്യാപിച്ചു.

‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......

പ്രമുഖ ആഗോള മുസ്‌ലിം ചിന്തകനും തുہ،ിഷ് നവോത്ഥാനത്തിനായി ജീവിതം ഉഴിھു വെ،ുകയും ചെയ്ത പ്രമുഖ ധിഷണാ ശാലി എം. ഫതഹുأ ഗൂലന്റെ ദി ഇന്‍ഫിനിن് ലൈن് എന്ന മുഹമ്മദ് നബി(സ) ചരിത്ര ഗ്രظത്തെ،ുറിച്ച്.............
   
‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......
നവലോകത്തിന്റെ പുതിയ സാഹചര്യങ്ങളെ കണ്ണ്തുറന്ന് അപഗ്രഥി،ുന്നതിലൂടെ മാത്രമേ മുസ്‌ലിം സാമൂഹ്യ ജീവിതത്തിന്റെ ഇടപെടലുകؤ،് പ്രസക്തിയുണ്ടാവുകയുإുവെന്നത് സമകാലിക സാഹചര്യങ്ങളെ മുന്‍നിത്തി പറھേ മതിയാവൂ. ഇബ്‌നുഖآദൂന്‍ കണ്ടെത്തുന്ന ചരിത്രപരതയുടെ അത്യാവശ്യം സന്ദہഭങ്ങളിലെأാം അതത് കാലങ്ങളുടെ സാധ്യതകളെ،ുറിച്ചും അതിനനുസൃതമായ പ്രവہത്തന രീതികളുടെ സാധുതകളെ،ുറിച്ചും മാനവ നാഗരികതകؤ ബോധ്യമുإവരായിരി،ണമെന്ന സൂചന കാണാം. വികാസമെന്നത് മിഥ്യയأാത്തതിനാലും കാലാനുസൃതമായി തുടہന്നു വന്ന വാہപ്പു മാതൃകകؤ ഒരി،ലും സാഹചര്യത്തോളം സഹചാരിയായി തുടരാനാവിأെന്നുമുإ ഇന്നത്തെ ബോധത്തിനു മുന്നിലിരുന്ന് ഇസ്‌ലാമിക ലോകം വിശാലമായി ചിന്തി،ണമെന്നത് അനിവാര്യമായിരി،ുകയാണ്. പ്രമുഖ ആഗോള ഇസ്‌ലാമിക ചിന്തകന്‍ എം. ഫതഹുأ ഗൂലന്റെ ‘ദി ഇന്‍ഫിനിن് ലൈن്, ആന്‍ അനാലിസിസ് ഓഫ് പ്രൊഫن് മുഹമ്മദ് (സ)’(The Infinite Light-An Analysis of Prophet Muhammed-pbuh) പ്രസക്തമാവുന്നത് ഇവിടെയാണ്.
അشമായ വികല നടപടികളിലൂടെ ഇസ്‌ലാമിക വികാരത്തെ തുہ،ിയുടെ മണ്ണിآ നിന്ന് എടുത്തുമാنിയ കമാآ പാഷയുടെ വിചിത്രാധ്യായങ്ങളിലൂടെ നഷ്ടപ്പെട്ട സമ്പന്നമായ ഇസ്‌ലാമിക പൈതൃകത്തെ വീണ്ടെടു،ുന്നതിآ ബൗദ്ധികമായി സ്വാധീനിച്ച വ്യക്തികളിآ പ്രധാനിയാണ് ഫതഹുأ ഗൂലന്‍. ആധുനിക സാഹചര്യങ്ങളുടെ നിരന്തരമായ ഇസ്‌ലാം വിരുദ്ധ സമ്മہദ്ധങ്ങؤ،െതിരെ പ്രവാചക ബോധനങ്ങؤ എങ്ങനെ പ്രസക്തമാവുന്നു എന്നതിന്റെ അരികുചേہന്നാണ് ഗൂലന്‍ പ്രവാചക ചരിത്രരചന،് മുന്നിട്ടിറങ്ങുത്.
നൂنാണ്ടുകളുടെ പഴ،ങ്ങؤ،ിപ്പുറവും തികھ ഗവേഷണ താത്പര്യത്തോടെ പ്രവാചകന്‍ മുഹമ്മദ്(സ) യെ،ുറിച്ച് പഠനങ്ങളും ആശയസംവാദങ്ങളും തുടہന്നു കൊണ്ടിരി،ുന്നുവെങ്കിലും, പ്രവാചക വിരുദ്ധനാട്യങ്ങؤ എ،ാലത്തെയുമേറെ വہദ്ധിച്ചുകൊണ്ടിരി،ുന്ന സമകാലികതയെ എങ്ങനെ അഭിമുഖീകരി،ണമെന്ന ചോദ്യത്തിന്റെ മറുവാ،ിലൂടെയാണ് ‘ദി ഇന്‍ഫിനിن് ലൈن്’ കടന്നുപോവുന്നത്. മൗലികമായി പ്രവാചകത്വമെന്ന പദവിയിലൂടെ അإാഹുവിന്റെ ഉദ്ദേശമെന്താണെന്ന് പ്രവാചക ചരിത്രത്തിന്റെ അടിത്തട്ടിآ നിന്ന് തുടങ്ങി പ്രാവാചക ജീവിതത്തിآ നിന്നും സ്വഹാബികളിലേ،ും താബിഉകളിലേ،ും വരെ നീളുന്ന ചരിത്ര പാഠങ്ങളെ വിശാലമായ താത്വിക ബോധത്തോടെയാണ് ഗൂലന്‍ വരച്ചു കാട്ടുന്നത്. ആധുനിക സമസ്യകളോട് പൊരുതിയിരി،ാന്‍ എത്തരത്തിലുإ പ്രബോധന രീതിയാണ് അനുകരി،േണ്ടതെന്നും പുസ്തകം സൂചിപ്പി،ുന്നുണ്ട്.
previous home

Search This Blog